tag:blogger.com,1999:blog-3765025679472115042024-03-13T00:42:02.162-07:00തോന്ന്യാക്ഷരങ്ങള്‍.......ചിലന്പിച്ചു മരിച്ച മൗനങ്ങളില്‍ പുനര്‍ജനി തേടുന്ന ചിലത്........സിജി സുരേന്ദ്രന്http://www.blogger.com/profile/00523930979142696909noreply@blogger.comBlogger119125tag:blogger.com,1999:blog-376502567947211504.post-90766968733072956862012-11-05T11:38:00.003-08:002012-11-05T11:38:44.500-08:00മഴയുടെ പശ്ചാത്തലത്തിലെ ചായകുടി ഓര്മ്മിപ്പിയ്ക്കുന്നത്മഴ പെയ്യുമ്പോള്‍ ഊതിയൂതിക്കുടിയ്ക്കുന്ന<br /> കട്ടന്‍ചായയുടെ <br /> ഓരോ കവിളിനിടയിലുമുണ്ട്<br /> പണ്ട് പണ്ട് ആര്ത്തലച്ചുപെയ്ത<br /> മഴകളില്‍ <br /> എത്രയോ പല്ലുകള്‍ക്കിടയില്‍ <br /> അമര്‍ന്നു ഞെരിഞ്ഞ<br /> വറുത്ത കറിക്കടലകളുടെ മുറുമുറുപ്പ്<span class="text_exposed_hide">........</span><br />
<div class="text_exposed_show">
<br /> അതിനിടയിലെവിടെയോ ഉണ്ടാകും <br /> മഴത്തണുപ്പില് <br /> നേര്യതിന് തലപിടിച്ച് മാറിലേയ്ക്കടുപ്പിച്ച് <br /> ചൂടുകായുന്ന ചിത്രം ഉള്ളില്‍ വരച്ച് <br /> മടിച്ചിരിയ്ക്കാന് കൊതിച്ചിട്ടും<br /> ആര്‍ക്കൊക്കെയോ <br /> മഴ കൊഴുപ്പിയ്ക്കാനായി <br /> തണുത്ത നിലത്ത്<br /> ചെരുപ്പിടാതെ നിന്ന് <br /> കടലവറുക്കേണ്ടിവന്ന വല്യമ്മയുടെ <br /> നിരാശ, അമര്‍ഷങ്ങള്‍.......<br /> <br /> നിരാശയെ ഊതിപ്പുകച്ചാവും<br /> വല്ല്യമ്മ <br /> പൂമുഖത്തെ വെടിവട്ടക്കാര്ക്ക്<br /> കറുത്ത കുത്തുകളുള്ള <br /> ചായപ്പാത്രത്തില് <br /> മധുരം തെറ്റിച്ച് <br /> കൊടുങ്കാറ്റുകളെക്കൂടി ആറ്റിച്ചേര്ത്ത്<br /> തൊണ്ടപൊള്ളുമാറ് ചൂടുള്ള <br /> കട്ടന്ചായകള് <br /> പകര്‍ന്നത്....... <br /> <br /> ചൂടോര്ക്കാതെ <br /> അമര്ഷക്കൊടുങ്കാറ്റുകളുറങ്ങുന്ന<br /> ചായ തിടുക്കത്തില്‍ മൊത്തി-<br /> യെത്രയോ നാവുകളാവും <br /> ഓരോ മഴക്കിടയിലും <br /> പൊള്ളിക്കുമിളിച്ചത്.....<br /> <br /> ഉള്ളുകൊണ്ട് തിളച്ചുമറിയുന്നൊരു<br /> രോഷലായനിയാണ് <br /> പല്ലുകള്‍ക്കിടയില്‍<br /> കിറുകിറെന്ന് പ്രതിഷേധിയ്ക്കുന്ന<br /> കടലകള്ക്കൊപ്പം <br /> ഇറങ്ങിയിറങ്ങിപ്പോകുന്നതെന്ന്<br /> അവരിലാരെല്ലാം ആരെല്ലാം <br /><span> തിരിച്ചറിഞ്ഞിട്ടുണ്ടാകും......</span><wbr></wbr><span class="word_break"></span>...</div>
സിജി സുരേന്ദ്രന്http://www.blogger.com/profile/00523930979142696909noreply@blogger.com6tag:blogger.com,1999:blog-376502567947211504.post-78932735305061056202012-11-01T14:02:00.001-07:002012-11-01T14:35:48.057-07:00ഫോക്ലോറിസ്റ്റ് ഉണര്‍ന്നു... ഇനി രക്ഷയില്ല...<!--[if gte mso 9]><xml>
<o:OfficeDocumentSettings>
<o:AllowPNG/>
</o:OfficeDocumentSettings>
</xml><![endif]--><br />
<!--[if gte mso 9]><xml>
<w:WordDocument>
<w:View>Normal</w:View>
<w:Zoom>0</w:Zoom>
<w:TrackMoves/>
<w:TrackFormatting/>
<w:PunctuationKerning/>
<w:ValidateAgainstSchemas/>
<w:SaveIfXMLInvalid>false</w:SaveIfXMLInvalid>
<w:IgnoreMixedContent>false</w:IgnoreMixedContent>
<w:AlwaysShowPlaceholderText>false</w:AlwaysShowPlaceholderText>
<w:DoNotPromoteQF/>
<w:LidThemeOther>EN-US</w:LidThemeOther>
<w:LidThemeAsian>X-NONE</w:LidThemeAsian>
<w:LidThemeComplexScript>X-NONE</w:LidThemeComplexScript>
<w:Compatibility>
<w:BreakWrappedTables/>
<w:SnapToGridInCell/>
<w:WrapTextWithPunct/>
<w:UseAsianBreakRules/>
<w:DontGrowAutofit/>
<w:SplitPgBreakAndParaMark/>
<w:EnableOpenTypeKerning/>
<w:DontFlipMirrorIndents/>
<w:OverrideTableStyleHps/>
<w:UseFELayout/>
</w:Compatibility>
<m:mathPr>
<m:mathFont m:val="Cambria Math"/>
<m:brkBin m:val="before"/>
<m:brkBinSub m:val="--"/>
<m:smallFrac m:val="off"/>
<m:dispDef/>
<m:lMargin m:val="0"/>
<m:rMargin m:val="0"/>
<m:defJc m:val="centerGroup"/>
<m:wrapIndent m:val="1440"/>
<m:intLim m:val="subSup"/>
<m:naryLim m:val="undOvr"/>
</m:mathPr></w:WordDocument>
</xml><![endif]--><!--[if gte mso 9]><xml>
<w:LatentStyles DefLockedState="false" DefUnhideWhenUsed="true"
DefSemiHidden="true" DefQFormat="false" DefPriority="99"
LatentStyleCount="267">
<w:LsdException Locked="false" Priority="0" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Normal"/>
<w:LsdException Locked="false" Priority="9" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="heading 1"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 2"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 3"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 4"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 5"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 6"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 7"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 8"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 9"/>
<w:LsdException Locked="false" Priority="39" Name="toc 1"/>
<w:LsdException Locked="false" Priority="39" Name="toc 2"/>
<w:LsdException Locked="false" Priority="39" Name="toc 3"/>
<w:LsdException Locked="false" Priority="39" Name="toc 4"/>
<w:LsdException Locked="false" Priority="39" Name="toc 5"/>
<w:LsdException Locked="false" Priority="39" Name="toc 6"/>
<w:LsdException Locked="false" Priority="39" Name="toc 7"/>
<w:LsdException Locked="false" Priority="39" Name="toc 8"/>
<w:LsdException Locked="false" Priority="39" Name="toc 9"/>
<w:LsdException Locked="false" Priority="35" QFormat="true" Name="caption"/>
<w:LsdException Locked="false" Priority="10" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Title"/>
<w:LsdException Locked="false" Priority="1" Name="Default Paragraph Font"/>
<w:LsdException Locked="false" Priority="11" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtitle"/>
<w:LsdException Locked="false" Priority="22" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Strong"/>
<w:LsdException Locked="false" Priority="20" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Emphasis"/>
<w:LsdException Locked="false" Priority="59" SemiHidden="false"
UnhideWhenUsed="false" Name="Table Grid"/>
<w:LsdException Locked="false" UnhideWhenUsed="false" Name="Placeholder Text"/>
<w:LsdException Locked="false" Priority="1" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="No Spacing"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 1"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 1"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 1"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 1"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 1"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 1"/>
<w:LsdException Locked="false" UnhideWhenUsed="false" Name="Revision"/>
<w:LsdException Locked="false" Priority="34" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="List Paragraph"/>
<w:LsdException Locked="false" Priority="29" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Quote"/>
<w:LsdException Locked="false" Priority="30" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Quote"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 1"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 1"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 1"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 1"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 1"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 1"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 1"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 1"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 2"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 2"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 2"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 2"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 2"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 2"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 2"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 2"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 2"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 2"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 2"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 2"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 2"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 2"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 3"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 3"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 3"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 3"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 3"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 3"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 3"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 3"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 3"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 3"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 3"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 3"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 3"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 3"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 4"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 4"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 4"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 4"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 4"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 4"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 4"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 4"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 4"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 4"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 4"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 4"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 4"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 4"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 5"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 5"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 5"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 5"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 5"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 5"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 5"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 5"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 5"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 5"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 5"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 5"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 5"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 5"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 6"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 6"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 6"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 6"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 6"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 6"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 6"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 6"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 6"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 6"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 6"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 6"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 6"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 6"/>
<w:LsdException Locked="false" Priority="19" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Emphasis"/>
<w:LsdException Locked="false" Priority="21" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Emphasis"/>
<w:LsdException Locked="false" Priority="31" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Reference"/>
<w:LsdException Locked="false" Priority="32" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Reference"/>
<w:LsdException Locked="false" Priority="33" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Book Title"/>
<w:LsdException Locked="false" Priority="37" Name="Bibliography"/>
<w:LsdException Locked="false" Priority="39" QFormat="true" Name="TOC Heading"/>
</w:LatentStyles>
</xml><![endif]--><!--[if gte mso 10]>
<style>
/* Style Definitions */
table.MsoNormalTable
{mso-style-name:"Table Normal";
mso-tstyle-rowband-size:0;
mso-tstyle-colband-size:0;
mso-style-noshow:yes;
mso-style-priority:99;
mso-style-parent:"";
mso-padding-alt:0in 5.4pt 0in 5.4pt;
mso-para-margin-top:0in;
mso-para-margin-right:0in;
mso-para-margin-bottom:10.0pt;
mso-para-margin-left:0in;
line-height:115%;
mso-pagination:widow-orphan;
font-size:11.0pt;
font-family:"Calibri","sans-serif";
mso-ascii-font-family:Calibri;
mso-ascii-theme-font:minor-latin;
mso-hansi-font-family:Calibri;
mso-hansi-theme-font:minor-latin;
mso-bidi-font-family:"Times New Roman";}
</style>
<![endif]-->
<br />
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhNEcF0QZdR6McOv4Q6pMhDjQIK5gUsvB1vCdf_qzuo2qiAEsNRo2A_U9NrFfeEGRrw9R0mK3n8NYqemp7WZvAqFS-k8d3bpKVHcgyTnci_OP6GddxPNNzMKWd63q3dvVbjisPSv-bjkFY/s1600/IMG_0534.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="239" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhNEcF0QZdR6McOv4Q6pMhDjQIK5gUsvB1vCdf_qzuo2qiAEsNRo2A_U9NrFfeEGRrw9R0mK3n8NYqemp7WZvAqFS-k8d3bpKVHcgyTnci_OP6GddxPNNzMKWd63q3dvVbjisPSv-bjkFY/s320/IMG_0534.JPG" width="320" /></a></div>
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
<br /></div>
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
<br /></div>
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
</div>
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
<br /></div>
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
<span style="font-family: "Kartika","serif"; font-size: 12.0pt;">പലപ്പോഴും
പല കാര്യങ്ങളിലും നമ്മള് വൈകിപ്പോയെന്ന് മനസ്സിലാക്കുക ഇനി മുന്നോട്ട് സെക്കന്റുകള്‍
പോലും ബാക്കിയില്ലാതിരിക്കുമ്പോഴായിരിയ്ക്കും. ഇത്തരത്തില്‍ വൈകിപ്പോയ പല സംഭവങ്ങളും
ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ചിലതുകൊണ്ടൊക്കെ വലിയ വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ട്,
ചിലത് വലിയ നഷ്ടങ്ങളൊക്കെ ഉണ്ടാക്കുമെന്ന് ഭയപ്പെടുത്തുമെങ്കിലും കുഴപ്പക്കാരല്ലാതെ
ഒഴിഞ്ഞുപോവുകയും ചെയ്യും. ഇക്കഴിഞ്ഞ ദിവസം ശരിയ്ക്കും പറഞ്ഞാല്‍ അമേരിക്കയില്‍ ഹലോവീന്‍
ആഘോഷം നടന്ന ഒക്ടോബര്‍ 31ന് ഞാനിത്തരത്തില്‍ ഒരങ്കലാപ്പില്‍പ്പെട്ടുപോയി. ചിലയവസരങ്ങളിലെങ്കിലും
നമ്മള് നമ്മുടെതന്നെ ഇഷ്ടങ്ങളെ, താല്പര്യങ്ങളെ ഒക്കെ മറന്നുപോകാറുണ്ട്, ചില സംഭവങ്ങള്‍,
ചിലപ്പോള്‍ വെറും ചില സ്പാര്‍ക്കുകളായിരിയ്ക്കും നമ്മളെ അതിലേയ്ക്ക് തിരിച്ചെത്തിക്കുക.
</span></div>
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
<br /></div>
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
<span style="font-family: "Kartika","serif"; font-size: 12.0pt;">എന്റെ
ആദ്യ ഹലോവീന്‍ അനുഭവം എന്നെയും ഇങ്ങനെ ഒന്നിലേയ്ക്ക് തിരിച്ചെത്തിച്ചു. ബ്ലോഗുകളില്‍
നിന്നും അമേരിക്കയില്‍ താമസിച്ച് തിരിച്ചെത്തിയ കൂട്ടുകാരില്‍ നിന്നുമൊക്കെയാണ് ഹലോവീനെക്കുറിച്ച്
ഞാന്‍ മനസ്സിലാക്കിയത്. പലരില്‍ നിന്നായി കിട്ടിയ അറിവുകള്‍ മാത്രമായിരുന്നു ഈ ഒക്ടോബര്‍
31വരെ ഹലോവീനെക്കുറിച്ച് എന്റെ മനസ്സിലുള്ള<span style="mso-spacerun: yes;">
</span>ചിത്രം. </span></div>
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
<br /></div>
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
<span style="font-family: "Kartika","serif"; font-size: 12.0pt;">അമേരിക്കയിലുള്ള
സ്ഥിതിയ്ക്ക് ഹലോവീന്‍ അനുഭവിച്ചുകളയണമെന്ന് തലേന്നുതന്നെ തീരുമാനിച്ചു. ഇതിനായി ഇരുട്ടും
മുമ്പ് വരണമെന്ന് വീട്ടുകാരനോട് ചട്ടംകെട്ടുകയും ചെയ്തു. വൈകുന്നേരം നോക്കുമ്പോള്‍
താമസിയ്ക്കുന്ന അപാര്‍ട്മെന്റിനുള്ളില്‍ വലിയ മേളമൊന്നുമില്ല. അവിടവിടെ ബാല്‍ക്കണികളില്‍
ചില മത്തങ്ങകള്‍ പലഭാവത്തില്‍ ചിരിയ്ക്കുകയും കണ്ണുരുട്ടുകയും ചെയ്യുന്നു, വൈക്കോല്‍
കുട്ടപ്പന്മാരും കുട്ടപ്പികളും തോളില്‍ കാക്കകളും കയ്യില്‍ കോലുകളുമായി വാതില്‍പ്പുറങ്ങളില്‍
കാവല്‍ നില്ക്കുന്നു, ഇത്യാദി സീനുകളൊഴിച്ചാല്‍ അപാര്‍ട്മെന്റ് പറമ്പ് ശാന്തം. </span></div>
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
<br /></div>
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
<span style="font-family: "Kartika","serif"; font-size: 12.0pt;">ഇതിനിടെ
പലവട്ടമായുള്ള യാത്രകളില്‍ ഇതേ അപാര്ട്മെന്റില് ഹലോവീന്‍ കാലത്ത് താമസിച്ചിട്ടുള്ള
അവനും സാക്ഷ്യപ്പെടുത്തുന്നു, 'ഈ അപാര്ട്മെന്റില് ഇതില്‍ക്കൂടുതല്‍ ആഘോഷങ്ങളൊന്നും
കണ്ടിട്ടില്ല'. 'എന്നാല്‍ എനിയ്ക്കിത് കണ്ടേപറ്റൂ' എന്ന് ഞാനും. </span></div>
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
<br /></div>
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
<span style="font-family: "Kartika","serif"; font-size: 12.0pt;">അപാര്‍ട്മെന്റ്
ഗേറ്റിന് പുറത്തിറങ്ങിയാല്‍ ഒട്ടേറെ വീടുകളുണ്ട്. ചുറ്റുമതിലുകളൊന്നുമില്ലാതെയുള്ള
വീടുകള്‍. വൈകുന്നേരങ്ങളില്‍ നടക്കാനിറങ്ങുമ്പോള്‍ ഇവിടിങ്ങളിലെല്ലാം കുട്ടികളുടെ മേളങ്ങള്‍
കാണാറുമുണ്ട്. എന്നാല്‍ അതിലൂടെ ഒന്ന് നടന്നുനോക്കാമെന്നായി, കണ്ടാല്‍ കണ്ടു ഇല്ലേ
തിരിച്ചുപോരാം എന്ന കണ്ടീഷനില്‍ ഞങ്ങള്‍ ആറുമണിയോടെ നടക്കാനിറങ്ങി. </span></div>
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
<br /></div>
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
<span style="font-family: "Kartika","serif"; font-size: 12.0pt;">പുറത്തെത്തേണ്ട
താമസം അതാ വരുന്നു ഹലോവീന്‍ സംഘങ്ങള്‍ പലതരം. ഡാകിനി മുത്തശ്ശിയെയും കുട്ടൂസനെയും ഓര്‍മ്മിപ്പിയ്ക്കുന്നവരും.
ടാര്‍സനെയും മൗഗ്ലിയെയും ഓര്‍മ്മിപ്പിയ്ക്കുന്നവരും തുടങ്ങി പലവേഷക്കാരുണ്ട്. ഏറെയും
ചെറിയ കുട്ടികളാണ്. എന്നാല്‍ ഇടയ്ക്ക് ടീനേജുകാരുടെയും ഇരുപത് കഴിഞ്ഞുവെന്ന് തോന്നിയ്ക്കുന്നവരുടെയും
സംഘങ്ങളുണ്ട്. ഇവരിലെ ഡാകിനി അമ്മൂമ്മമാര് പലരും നല്ല ഗ്ലാമറസായിട്ടാണ് വരവ്. </span></div>
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
<br /></div>
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
<span style="font-family: "Kartika","serif"; font-size: 12.0pt;">എല്ലാവരുടെയും
കയ്യില്‍ സഞ്ചികളുണ്ട്. ചിലരുടെ കയ്യില്‍ മത്തങ്ങളുടെ ആകൃതിയിലുള്ള പ്ലാസ്റ്റിക് പാത്രങ്ങള്‍.
സംഘങ്ങള്‍ മുന്‍വശത്തെ ലൈറ്റ് തെളിഞ്ഞുകിടക്കുന്ന വീടുകളില്‍ കയറുന്നു, വീട്ടുകാര്‍
വാതില്‍ തുറക്കുന്നു ട്രിക് ഓര് ട്രീറ്റ് പറയുന്നു. വീട്ടുകാര്‍ കുട്ടികള്‍ക്ക് മിഠായികള്‍
കൊടുക്കുന്നു, അവര്‍ ചില ലൊട്ടുലൊടുക്ക് വേലകള്‍ കാണിയ്ക്കുന്നു. ആകെ ബഹളം, കണ്ടുനില്ക്കാന്
നല്ല രസം. പല വീടുകളിലും പ്രായമായവര്‍ വാതില്ക്കല് കസേരകളിട്ട് മിഠായിപ്പാത്രങ്ങളുമായി
കുട്ടികളെക്കാത്തിരിയ്ക്കുകയാണ്. കുട്ടികളെ വരവേറ്റ് അവര്‍ക്ക് മധുരം നല്കാന്. ചിലയിടത്ത്
മുന്‍വശത്ത് മിഠായിപ്പാത്രങ്ങള്‍ അങ്ങനേ വച്ചിരിയ്ക്കുന്നു, ആരും കാവലില്ല, വേഷക്കാര്‍ക്ക്
കയറാം, വേണ്ടുവോളമെടുത്ത് സഞ്ചി നിറയ്ക്കാം തിരിച്ചുപോരാം. ചില കൊച്ചുവിരുതന്മാര്‍
ആദ്യത്തെ പിടി വാരി തിരിച്ച് പോന്നാലും കാന്റിയുടെ ഗുണം തിരിച്ചറിഞ്ഞ് വീണ്ടും കയറി
വാരുകയാണ്. എല്ലായിടത്തുമുമ്പ് മത്തങ്ങകള്‍, കണ്ണും മൂക്കും വരച്ചവയും കാര്‍വ്ചെയ്ത്
എടുത്തവയും ഉള്ളില്‍ മെഴുകുതിരിവച്ച് സുന്ദരക്കുട്ടപ്പന്മാരായി ഇരിയ്ക്കുന്നു. ചിലവീടുകളില്‍
ചിലന്തിവലകള്‍ വലിച്ചുകെട്ടി ദീപാലങ്കാരം ചെയ്തിരിയ്ക്കുന്നു. ചിലേടത്ത് വമ്പര്‍ പാര്‍ട്ടികള്‍
തന്നെ നടക്കുകയാണ്. വീട്ടുകാര്‍ മുഴുവന്‍ പലവേഷങ്ങളില്‍ ഒരുങ്ങി പുറത്ത് വിരുന്നുകാരെ
കാത്തിരിയ്ക്കുകയാണ്. </span></div>
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
<br /></div>
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
<span style="font-family: "Kartika","serif"; font-size: 12.0pt;">പിശാചിന്റെ
ഉത്സവമാണല്ലോ ഹലോവീന്‍, ഹലോവീനെതിരെ കത്തോലിക്കാസഭ കാര്യമായ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്,
ഹലോവീന്‍ ആഘോഷങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് ചേര്‍ന്നതല്ലെന്നും ആഘോഷങ്ങളില്‍ പങ്കുചേരരുതെന്നും
വൈദികന്മാര് പറയുന്നുണ്ട്. ഉത്സവം പിശാചിന്റേതാണെങ്കിലും പുറത്തിറങ്ങി കാഴ്ചകള്‍ കാണുമ്പോള്‍<span style="mso-spacerun: yes;"> </span>ചില ചിത്രങ്ങളും വേഷങ്ങളും വീടുകളില്‍ വച്ചിരിയ്ക്കുന്ന
അസ്ഥിക്കൂടരൂപങ്ങളുമൊഴിച്ചാല്‍ പൈശാചികമായ ഒന്നും കാണാന്‍ കഴിഞ്ഞില്ല. എന്നുമാത്രല്ല,
വല്ലപ്പോഴും മാത്രം അടുത്തുകാണാന്‍ കഴിയുന്ന അയല്‍ക്കാര്‍ക്കും കുട്ടികള്‍ക്കും ഈ കൂടിച്ചേരലും
തമാശകളും നല്കുന്ന വ്യത്യസ്ത വലുതാണുതാനും. വീടുകളില്‍ തനിച്ചുകഴിയുന്ന പ്രായമായവര്‍ക്ക്
മിന്നുന്ന തലപ്പാവുകളും മത്തങ്ങാ വിളക്കുകളുമായി ട്രിക്ക് ഓര് ട്രീറ്റുമായി വന്നുകയറുന്ന
കുട്ടികള്‍ ശരിയ്ക്കുമൊരു ആഘോഷം തന്നെയാണ് നല്‍കുന്നതെന്ന് അവരുടെ കാത്തിരിപ്പും ഒരുക്കങ്ങളും
കണ്ടാലറിയാം. </span></div>
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
<br /></div>
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
<span style="font-family: "Kartika","serif"; font-size: 12.0pt;">കാഴ്ചകള്‍
കണ്ടിങ്ങനെ നടക്കുമ്പോഴാണ്. എനിയ്ക്ക് നാട്ടിലെ തിരുവാതിര രാവ് ഓര്‍മ്മവന്നത്. എല്ലാവീടുകളില്‍
നിരത്തിവച്ചിരിയ്ക്കുന്ന മത്തങ്ങ ഓര്‍മ്മിപ്പിച്ചതാകട്ടെ കണിവെള്ളരിയെയും. കുഞ്ഞായിരിയ്ക്കുമ്പോഴെല്ലാം
തിരുവാതിര ദിവസം നട്ടപ്പാതിരിയ്ക്ക് പൊറാട്ടുനാടകക്കാര്‍ വീടുകള്‍ തോറും കയറിയിറങ്ങും.
പുത്തന്‍ തിരുവാതിരയാര്‍പ്പേ എന്നും പറഞ്ഞ് അലറിക്കൊണ്ടാണ് പൊറാട്ടുകാരുടെ വരവ്, ഉറങ്ങിയവരെ
ബഹളമുണ്ടാക്കി വിളിച്ചുണര്‍ത്തി പാട്ടും ഡാന്‍സും നാടകങ്ങളുമൊക്കെ കാണിച്ച് കിട്ടുന്ന
പൈസയും വാങ്ങി അടുത്തവീട്ടിലേയ്ക്ക് പോകും. കുഞ്ഞുന്നാളില്‍ ഞാനും അനിയനും ഈ ആര്‍പ്പുവിളികേട്ട്
എത്രയോ വട്ടം ഞെട്ടിയുണര്‍ന്നിരിയ്ക്കുന്നു, പാതിയുറക്കത്തില്‍ച്ചെന്നിരുന്ന് പൊറാട്ടുകാരുടെ
പരിപാടികള്‍ കണ്ടിരിയ്ക്കുന്നു. </span></div>
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
<br /></div>
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
<span style="font-family: "Kartika","serif"; font-size: 12.0pt;">ഈ
ഹലോവീന്‍ ആഘോഷത്തിന് തിരുവാതിരയുടെ ചെറിയൊരു ഛായയില്ലേയെന്നൊരു തോന്നല്‍. തീര്‍ത്തും
ഉണ്ടെന്ന് പറയാനും വയ്യ എന്നാല്‍ ഇല്ലാതൊട്ടല്ലതാനും. നഴ്സറിയിലും ചെറിയ ക്ലാസുകളിലുമെല്ലാം
പഠിയ്ക്കുന്ന കാലത്ത് പൊറാട്ടുനാടകക്കാര്‍ എത്തിയിരുന്നത് പെട്രോള്‍മാക്സും കത്തിച്ചായിരുന്നു,
പിന്നീട് സൈക്കിളില്‍ ബാറ്ററിയും മറ്റും സെറ്റ് ചെയ്ത് കോലിന്മേല് തൂക്കിയ ഒരു ചെറിയ
ബള്‍ബായി വെളിച്ചം നല്കാന്. ആദ്യകാലത്തെ ഐറ്റങ്ങള്‍ മിക്കതും നല്ല തട്ടുപൊളിപ്പന്‍
ഹ്രസ്വനാടകങ്ങളായിരുന്നു, അതിന് മറ്റ് ശബ്ദസംവിധാനങ്ങളില്ല, നടീനടന്മാര്(നടിമാരാകുന്നത്
ആണുങ്ങള്‍തന്നെ) തന്നെ ഡയലോഗുകള്‍ പറയണം. പിന്നീട് ടേപ്റിക്കോര്‍ഡര്‍ വച്ചുള്ള പരിപാടികളായി.
പിന്നീട് ഇത് ചുരുങ്ങിച്ചരുങ്ങി ചില വഴിപാടുകളായി കളക്ഷന്‍ കിട്ടുന്ന പൈസ കൊണ്ട് പിറ്റേന്ന്
വയറു നിറയും വരെ കള്ളുകുടിയ്ക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയുള്ള വെറും കാട്ടിക്കൂട്ടലുകള്‍,
പിന്നിപ്പിന്നെ നാട്ടില്‍ പണിയില്ലാത്ത ചെറുപ്പക്കാര്‍ കുറയാന്‍ തുടങ്ങിയതോടെ ഇപ്പരിപാടികള്‍
തീരെ ഇല്ലാതെയുമായി. പഠിത്തം കഴിഞ്ഞ് ജോലികിട്ടി നാട്ടില്‍ നിന്നും മാറിനില്ക്കാന്
തുടങ്ങിയതോടെ തിരുവാതിര വരുന്നതുതന്നെ അറിയാതായി. </span></div>
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
<br /></div>
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
<span style="font-family: "Kartika","serif"; font-size: 12.0pt;">പക്ഷേ
ഇവിടെ ലിക് മില്‍ റോഡിലൂടെ നടന്നപ്പോള്‍ പഴയ തിരുവാതിരക്കാലം തന്നെ മനസ്സില്‍. പെട്ടെന്നാണ്
എന്നിലെ പഴയ ഫോക്ലോര് പ്രേമി ഉണരുന്നത്. പെട്ടെന്നുണ്ടായ ബോധോദയത്തില്‍ ഞാന്‍ പറഞ്ഞു,
ഇത് അമേരിക്കന്‍ ഫോക്ലോറാണ്, ഹലോവീന്‍ അമേരിക്കന്‍ ഫോക്ലോറാണ്. </span></div>
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
<br /></div>
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
<span style="font-family: "Kartika","serif"; font-size: 12.0pt;">അപ്പോള്‍
ചങ്ങാതി പറയുന്നു ആയിരിയ്ക്കും നെറ്റിലൊന്ന് തപ്പിയാല്‍ മതി. പിന്നാലെയാണ് ഞാനോര്‍ത്തത്.
ഫോക്ലോറിനെ മറന്നേ പോയിരിയ്ക്കുന്നു. എത്ര ഇഷ്ടത്തോടെ പഠിച്ച ഒരു വിഷയമായിരുന്നു.
ഏത് നാട്ടില്‍ച്ചെന്നാലും അവിടുത്തെ ജനതയുടെ സവിശേഷതകളും അവരുടെ ഫോക്ലോറുകളും നിരീക്ഷിച്ച്
മനസ്സിലാക്കിവേണം അവരിലേയ്ക്ക് ചേരാനെന്ന ഫോക്ലോര് ഗുരുക്കന്മാരുടെ വാക്കുകള്‍ പാടേ
മറന്നുപോയിരിയ്ക്കുന്നു. ഫോക് ലോറിസ്റ്റില്‍ നിന്നും ജേര്‍ണലിസ്റ്റിലേയ്ക്കുള്ള രൂപാന്തരത്തിനിടയിലാണ്
എന്നിലെ ഫോക്ലോര് ഒബ്സര്‍വര്‍<span style="mso-spacerun: yes;"> </span>മരിച്ചുപോയത്.
ലോറുകളെല്ലാം ഒന്നൊന്നായി മാറിക്കൊണ്ടിരിയ്ക്കുന്നു, കരിയര്‍ ബില്‍ഡ് ചെയ്യാനുള്ള തത്രപ്പാടിനിടയില്‍
കണ്ടു മനസ്സിലാക്കിയും ചോദിച്ചറിഞ്ഞും ഡാറ്റ ശേഖരിച്ച് അപഗ്രഥിയ്ക്കാനുള്ള ശേഷിയൊക്കെ
നഷ്ടപ്പെട്ടുപോയിരിയ്ക്കുന്നു. </span></div>
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
<br /></div>
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
<span style="font-family: "Kartika","serif"; font-size: 12.0pt;">ഇതുവരെ
ജീവിച്ചതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു സംസ്കാരത്തിലാണ് പത്തുമാസമായി ജീവിയ്ക്കുന്നത്.
എന്നിട്ടും ഒന്നും കാര്യമായി നിരീക്ഷിച്ചില്ല, മനുഷ്യനെ അറിയാനുള്ള നല്ലൊരു വിഷയം ഒരു
തപസുപോലെ പഠിച്ചെടുത്തതിന്റെ ഒരു ഗുണവും ഞാന്‍ കാണിച്ചില്ല. ശരിയ്ക്കും പറഞ്ഞാല്‍ ഹലോവീന്‍
കാഴ്ചകള്‍ കണ്ട് ഞാന്‍ തിരിച്ചെത്തിയത് വല്ലാത്തൊരു നിരാശയോടെയായിരുന്നു. എത്രയെത്ര
അവസരങ്ങള്‍ നഷ്ടപ്പെടുത്തി. ആരുമായും ഇടപഴകാതെ(അതിനുള്ള അവസരങ്ങള്‍ നന്നേ കുറവാണ്
ഇവിടെ) ഒന്നും ചോദിച്ചറിയാതെ പത്തുമാസം വെറുതേ കളഞ്ഞു. </span></div>
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
<br /></div>
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
<span style="font-family: "Kartika","serif"; font-size: 12.0pt;">തിരിച്ച്
വന്നിരുന്ന ഞാന്‍ അമേരിക്കന്‍ ഫോക് ലോര്‍ എന്ന് സെര്‍ച്ച് തുടങ്ങി. അമേരിക്കന്‍ ഫോക്ലോറിസ്റ്റുകളായ
ഡാന്‍ ബെന്‍ ആമോസ്, റോജര്‍ എബ്രഹാംസ്, റിച്ചാര് ബൗമാന് എന്നിവരെക്കുറിച്ചെല്ലാം സെര്‍ച്ച്
ചെയ്തുനോക്കി. </span></div>
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
<br /></div>
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
<span style="font-family: "Kartika","serif"; font-size: 12.0pt;">അപ്പോഴാണ്
നാട്ടില്‍ എങ്ങും എത്താതെ നില്ക്കുന്ന ഫോക്ലോര് എന്ന അക്കാദമിക വിഷയത്തിന്റെ ഇവിടുത്തെ
സാധ്യതകള്‍ തിരിച്ചറിയുന്നത്. എന്തൊരു സുന്ദരമായ വിഷയമായിരുന്നു. പൊട്ടക്കിണറിലെ തവളയെപ്പോലെ
ജീവിച്ചിരുന്ന ഞാന്‍ പലവിഷയങ്ങളെക്കുറിച്ചും മനസ്സിലാക്കിയതും പലതിലേയ്ക്കും എത്തിപ്പെട്ടതുമെല്ലാം
ഈ വിഷയത്തിലൂടെയായിരുന്നു. ഇവിടെ എല്ലാ സര്‍വ്വകലാശാലകളിലുമുണ്ട് ഫോക്ലോര് ഡിപാര്‍ട്മെന്റുകള്‍.
ദത്തശേഖരണവും അപഗ്രഥനവുമെല്ലാം ഇവിടെ നടന്നുകൊണ്ടേരിയിരിയ്ക്കുന്നു. ഇവിടുത്തെ റെഡ്
ഇന്ത്യന്‍സുമായി ബന്ധപ്പെട്ട ഫോക് ലോറിനൊപ്പം അര്‍ബന്‍ ഫോക് ലോറുകളിലും കാര്യമായ പഠനങ്ങള്‍
നടക്കുന്നുണ്ട്. </span></div>
<div class="MsoNormal" style="line-height: normal; margin-bottom: 5.0pt; margin-left: 0in; margin-right: 0in; margin-top: 5.0pt; mso-layout-grid-align: none; mso-pagination: none; text-autospace: none;">
<br /></div>
<span style="font-family: "Kartika","serif"; font-size: 12.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: AR-SA; mso-fareast-font-family: "Times New Roman"; mso-fareast-language: EN-US; mso-fareast-theme-font: minor-fareast;">എന്നിലെ
ഫോക്ലോറിസ്റ്റ് ഉണര്‍ന്നുകഴിഞ്ഞു, ഇനി രക്ഷയില്ല, ഇനി ഇന്നാട്ടില് ആകെ 30 ദിവസമേ
ബാക്കിയുള്ളു, അതിനിടെ ഞാനെന്തൊക്കെ ലോറുകളെക്കുറിച്ചറിയണം. എന്തൊക്കെ ഡാറ്റ ശേഖരിയ്ക്കണം,
ഒരു രൂപവുമില്ല, ഒന്നുമാത്രമേയുള്ള അടക്കിവെയ്ക്കാനാകാത്ത ആഗ്രഹം…..</span>സിജി സുരേന്ദ്രന്http://www.blogger.com/profile/00523930979142696909noreply@blogger.com5tag:blogger.com,1999:blog-376502567947211504.post-53360542480625713932012-10-23T13:57:00.000-07:002012-10-23T17:54:15.896-07:00പ്രണയിയ്ക്കുന്ന കണ്ണാടികള്‍ <br />
<br />
ഒറ്റയ്ക്കാവുന്ന നേരങ്ങളില്‍ കണ്ണാടിയെ പ്രണയിയ്ക്കാത്തവര്‍ ആരെങ്കിലുമുണ്ടോ, കണ്ണാടിയെ പ്രണയിയ്ക്കലെന്ന് പറയുമ്പോള്‍ സ്വയം പ്രണയിയ്ക്കല്‍ തന്നെയല്ലേ? തനിച്ചിരിക്കുന്ന ചില നേരങ്ങളില്‍ പതിവ് തെറ്റിച്ച് കണ്ണുകള്‍ കടുപ്പിച്ചെഴുതി, സിന്ദൂരം കൊണ്ട് വലിയൊരു പൊട്ടിട്ട് മുടി വിടര്‍ത്തിയിട്ട് ഒരു തൂക്കുകമ്മലെടുത്തണിഞ്ഞ്, ഒരു കടും വര്‍ണ്ണത്തിലുള്ള സാരിയിലേയ്ക്ക് മാറി കുറേനേരം പലഭാവങ്ങളുമായി കണ്ണാടിയ്ക്കുമുന്നിലിരിയ്ക്കുക. അങ്ങനേ നോക്കിയിരിക്കുമ്പോള്‍ സ്വയം പ്രണയിയ്ക്കാതിരിയ്ക്കാന്‍ കഴിയുമോ?<br />
<br />
<br />
പിന്നെ പതുക്കെ ഒരു സ്വാതിതിരുനാള്‍ കൃതി പ്ലേ ചെയ്ത്, ഒപ്പം മൂളി പതുക്കെ ചുവടുവച്ച്..... ഇതെല്ലാം ഇപ്പോഴും തന്നിലുണ്ടെന്ന് സ്വയം വിശ്വസിപ്പിച്ച് നീളന്‍ കണ്ണാടിയെ കാഴ്ചക്കാരിയാക്കുമ്പോള്‍ സമയം നീങ്ങുന്നത് തന്നെയറിയില്ല....എത്ര കണ്ടാലാണ് ഈ കണ്ണാടിക്ക് എന്നെ മതിയാവുക.........? <br />
<br />
ആരെയും കാണിയ്ക്കാതെ ഒരുവളെ നമ്മുടെ ഉള്ളില്‍ സൂക്ഷിയ്ക്കുക, ആരെയും കാണിയ്ക്കാതെ അവളെ ഇടയ്ക്കു പുറത്തെടുക്കുക, നോക്കിനോക്കിയിരുന്ന് ഓരോ അണുകൊണ്ടും പ്രണയിയ്ക്കുക. പിന്നെ അവളെ വീണ്ടും ഉറക്കിക്കിടത്തി, പതിവ് വേഷങ്ങളിലേയ്ക്ക് പ്രവേശിച്ച് ഒന്നുമറിയാത്തപോലെ ഏറെ സന്തോഷം നല്‍കുന്നൊരു കള്ളത്തരം ഉള്ളില്‍ സൂക്ഷിച്ച് അടുത്ത കണ്ണാടിപ്രണയനിമിഷങ്ങള്‍വരെ ഇങ്ങനെ നടക്കുക....<br />
<br />
ഇതിനെയാണോ ആത്മരതി ആത്മരതിയെന്ന് വിളിയ്ക്കുന്നത്? ഇത് ചെയ്യാന്‍ പാടില്ലാത്തത്രയും വലിയ തെറ്റാണോ, അങ്ങനെയാണെങ്കില്‍ ഇത്രയുംകാലത്തെ തെറ്റുകളുടെ ആവര്‍ത്തനത്തിന് എനിയ്ക്ക് ചാട്ടയടി തന്നെ വിധിയ്ക്കേണ്ടിവരും. <br />
<br />
കുട്ടിക്കാലത്തൊക്കെ അച്ഛനും അമ്മയും അനിയനും വീട്ടിലില്ലാതാവുന്ന നേരം നോക്കിയായിരുന്നു ഞാന്‍ എന്നിലേയ്ക്കുതന്നെ ഇങ്ങനെ പ്രവേശിച്ചുകൊണ്ടിരുന്നത്. ഇതിനായി ഒരുമിച്ച് പുറത്തുപോകാതെ എത്രയേറെ അവസരങ്ങളുണ്ടാക്കിയിരിക്കുന്നു. അതിനായി എത്ര പിണക്കങ്ങളും വഴക്കുകളുമുണ്ടാക്കിയിരിയ്ക്കുന്നു.................<br />
<br />
പിന്നെപ്പിന്നെ സ്വന്തം മുറിയടച്ചിട്ടിരുന്ന് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമായതോടെ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായി, പക്ഷേ പെട്ടെന്ന് വാതില്‍ തുറക്കൂയെന്ന വിളികള്‍ വരുമ്പോള്‍ കണ്ണിലെ മഷിയും നെറ്റിയിലെ പൊട്ടും തിടുക്കപ്പെട്ട് മായ്ച് പതിവില്ലാതണിയുന്ന കുപ്പായങ്ങള്‍ അഴിച്ചൊളിപ്പിച്ച് പതിവുകളിലേയ്ക്ക് മാറുകയെന്നത് വല്ലാത്ത സമ്മര്‍ദ്ദമുണ്ടാക്കുന്ന ഒരു കാര്യമായിരുന്നു. <br />
<br />
പിന്നെയുള്ള ഏക ആശ്വാസം കുളിമുറിയിലെ ചെറിയ കണ്ണാടിയായിരുന്നു. അച്ഛന് ഷേവ് ചെയ്യാനും മറ്റുമായി തൂക്കിവച്ചിരുന്ന കണ്ണാടി എനിയ്ക്കെപ്പോഴും സ്വയം കണ്ടെത്താനുള്ള ഒന്നായിരുന്നു. കുളിമുറികള്‍ പരിഷ്കാരികളായപ്പോള്‍ ആ കണ്ണാടി എവിടെപ്പോയോ എന്തോ.<br />
<br />
ഹോസ്റ്റലുകളില്‍ താമസിച്ചിരുന്ന കുറേ നാളുകളില്‍ എത്രയാണ് വെമ്പിപ്പോയിട്ടുള്ളത് വലിയൊരു കണ്ണാടി കാണാന്‍, സ്വകാര്യമായൊന്ന് ഒരുങ്ങി സ്വയം നോക്കിയിരിയ്ക്കാന്‍.... എല്ലാവരും പങ്കുവെയ്ക്കുന്ന സ്വന്തമല്ലാത്ത ആ കണ്ണാടിയെ നോക്കാന്‍ കൂടി മടിയായിരുന്നു. വാഷ്ബേസിനില്‍ നിന്നും തെറിയ്ക്കുന്ന വെള്ളത്തുള്ളികളിലെ ക്ലോറിന്‍ പിടിച്ച് എപ്പോഴും വൃത്തികേടായിരിക്കുന്ന ഒരു പൊതു കണ്ണാടി. എത്ര വൃത്തിയാക്കാന്‍ ശ്രമിച്ചാലും എനിയ്ക്ക് കുളിച്ചൊരുങ്ങേണ്ട, എനിയ്ക്ക് നിന്നെ പ്രണയിയ്ക്കാനേ കഴിയില്ല, വേണമെങ്കില്‍ എന്നെ സ്വകാര്യതയിലേയ്ക്ക് കൊണ്ടുപോകൂ എന്ന് ഇടക്കിടെ ആ കണ്ണാടിയില്‍ നിന്നും വിലാപങ്ങളുതിരുമായിരുന്നു. <br />
<br />
ആണുങ്ങള്‍ക്കും ഉണ്ടാകുമോ പ്രണയിയ്ക്കുന്ന കണ്ണാടി ബിംബങ്ങള്‍? അതോ ഇത് പെണ്ണുങ്ങള്‍ക്ക് മാത്രമുള്ള തോന്നലുകളാണോ, ഇന്നേവരെ അച്ഛനുമമ്മയും പോലും കണ്ടിട്ടില്ലാത്ത തരത്തില്‍ തോന്നിയമട്ടില്‍ ഒരുങ്ങി കണ്ണാടിയ്ക്ക് മുമ്പിലിരിയ്ക്കുമ്പോഴാണ് പെണ്ണായിരിക്കുകയെന്നതിന്റെ സുഖവും സന്തോഷവും ഏറ്റവുമധികം തോന്നുക.....<br />
<br />
ഇപ്പോള്‍ ഈ വീടുനിറയെ നീണ്ട വലിയ കണ്ണാടികളാണ്, സ്വകാര്യമായ ഇടങ്ങളിലെല്ലാം എന്നെയൊന്ന് പ്രണയിയ്ക്കൂ എന്ന് പറഞ്ഞുകൊണ്ട് തെളിഞ്ഞു നില്ക്കുന്ന കണ്ണാടികള്‍. കുളിമുറിയിലെ നിലക്കണ്ണാടിയ്ക്കാണ് സാധ്യതകളേറെ, കുളിയ്ക്ക് മുമ്പും ശേഷവുമുള്ള സ്വയമറിയലുകള്‍ എത്രനേരമാണ് നീളുക ! ഇനി നിലക്കണ്ണാടിയില്ലാത്ത ഒരു കുളിമുറിയെക്കുറിച്ച് ചിന്തിയ്ക്കാന്‍ കൂടി വയ്യ. കുളിമുറികള്‍ക്കെല്ലാം വേഷം മാറാനുള്ള സമയമായി.................................സിജി സുരേന്ദ്രന്http://www.blogger.com/profile/00523930979142696909noreply@blogger.com4tag:blogger.com,1999:blog-376502567947211504.post-88870397692385638792012-09-05T22:52:00.003-07:002012-09-05T22:56:36.735-07:00യക്ഷിഇവിടെ പാലമരങ്ങളില്ല,<br />
<br />
ആടിയുലയുന്ന ഈ പനത്തലപ്പുകളെ<br />
<br />
പ്രണയിയ്ക്കുന്നതില്‍
അടിയ്ക്കടി പരാജയപ്പെടുകയാണ്....<br />
<br />
യക്ഷകിന്നരര്‍ക്കൊപ്പം
പകല്‍കുടിച്ചുറങ്ങി,<br />
<br />
രാവില്‍ പാലപ്പൂഗന്ധം തേടിത്തേടി
അലയുകയാണ്.....<br />
<br />
പാലകളില്ലാത്ത നാട്ടില്‍<br />
<br />
പനത്തലപ്പില്‍ പകലുറങ്ങി,<br />
<br />
രാവില്‍ മായികമാളിക പണിത്,<br />
<br />
ചുണ്ണാമ്പു ചോദിച്ചിറങ്ങുന്ന<br />
<br />
പഴയൊരു തേഞ്ഞ ബിംബമാ-<br />
<br />
കുന്നതോര്‍ക്കവേ,<br />
<br />
ഇരുമ്പാണിയില്‍ ആവാഹിച്ചു<br />
<br />
തറച്ചുവച്ചാലെന്നപോലൊരു
പിടച്ചിലാണ്....<br />
<br />
നീലിച്ച രാവില്‍<br />
<br />
നിന്നെ
പൂപ്പാലമരത്തിലേയ്ക്കാനയിച്ച്<br />
<br />
മടിയില്‍ കിടത്തി,<br />
<br />
നീലമേലുടയാട വലിച്ചുകീറുമ്പോള്‍<br />
<br />
തെളിയുന്ന നീല ഞരമ്പുകളില്‍<br />
<br />
പല്ലുകള്‍ കടിച്ചിറക്കുക....!
ഹാ!<br />
<br />
ആ ചുടുനീല രക്തം നുകര്‍ന്ന്<br />
<br />
ആകെ നീലിച്ച് മൂര്‍ച്ഛിച്ച് വീഴുമ്പോള്‍<br />
<br />
നീയെന്നെയാഞ്ഞാഞ്ഞു പുല്കി<br />
<br />
നിശ്ചലനാകുന്നത്.....<br />
<br />
ഇന്ന്,<br />
<br />
രാവുകളില്‍ താവളമില്ലാത്തൊരു<br />
<br />
വെറും നിശാചരിയായി,<br />
<br />
നേര്‍ത്തു വെളുത്തൊരു<br />
<br />
വസ്ത്രത്തിന്റെ മറവില്‍,<br />
<br />
യക്ഷിയെന്ന വിളികള്‍ വന്നു
തുളച്ചുകയറുന്ന<br />
<br />
ഒരു പഴങ്കഥ മാത്രമാകുന്നു...... സിജി സുരേന്ദ്രന്http://www.blogger.com/profile/00523930979142696909noreply@blogger.com4tag:blogger.com,1999:blog-376502567947211504.post-27056259020091286692012-08-08T15:03:00.001-07:002012-08-27T18:58:10.520-07:00യൂണിവേഴ്സല്‍ സ്റ്റുഡിയോ -പേടിയ്ക്കാം അതിശയിയ്ക്കാം
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsn8gXzSUu5wyp-gTE8MbuuFMEoMasfb_Tj6X9CpEEaDxRYIkT20RI8_RaOIwxdJV_zaOFJeqU7dte_ztrjSLb-V-0ZQOHCmKsjoJV0BT80tSTbsUV-EcJ-Ja1lDMiiHeFsLU1nFaZFRU/s1600/1.png" imageanchor="1" style="margin-left: 1em; margin-right: 1em;"><br /></a></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJ-1dzB9Uln5wzJq_AlJs4ynY7z7WXujKyC3j7tVCRStKeKtlGD0IR45zG6hObVTjJdrerH1NGsyGSdIhQSYgsbAfesepF0XDDUuQkAPuiGG5Fr0CqppgKOZETjUrwN2vTIuhyphenhyphenq6uhOj4/s1600/uni-stu.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="277" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJ-1dzB9Uln5wzJq_AlJs4ynY7z7WXujKyC3j7tVCRStKeKtlGD0IR45zG6hObVTjJdrerH1NGsyGSdIhQSYgsbAfesepF0XDDUuQkAPuiGG5Fr0CqppgKOZETjUrwN2vTIuhyphenhyphenq6uhOj4/s400/uni-stu.png" width="400" /></a></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifQDoPhI7StYKWx6KnrHl87lTnyQ5QlhGCZRhvxilipz-WoIJZ1d08yNaBgmSNNiczwNgRxKuGKC-XFQV0Q-8Dy_3QkeC-70q933Y5k6MCO2H7XQ43hP90XhpTOIrSdXmmwRkjKVpfWzY/s1600/studi.png" imageanchor="1" style="margin-left: 1em; margin-right: 1em;"><br /></a></div>
<div class="separator" style="clear: both; text-align: center;">
<br /></div>
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifQDoPhI7StYKWx6KnrHl87lTnyQ5QlhGCZRhvxilipz-WoIJZ1d08yNaBgmSNNiczwNgRxKuGKC-XFQV0Q-8Dy_3QkeC-70q933Y5k6MCO2H7XQ43hP90XhpTOIrSdXmmwRkjKVpfWzY/s1600/studi.png" imageanchor="1" style="margin-left: 1em; margin-right: 1em;"></a>യൂണിവേഴ്സല്‍ സ്റ്റുഡിയോ, മലകയറിച്ചെല്ലുന്ന വഴിയില്‍ കാര്യമായ ഒരു ഓളമൊന്നും തോന്നില്ലെങ്കിലും അകത്ത് വിശാലമായ ഷോറൂം എന്ന് പറയുന്ന കണക്കാണ് ഇതിന്റെ കാര്യം, ഉള്ളിലെത്തിയാല്‍ എങ്ങോട്ട് ഓടിക്കയറണമെന്ന് തോന്നുന്ന തരത്തില്‍ ഒരു പങ്കപ്പാടില്‍പ്പെട്ടുപോകും ആരും, പ്രത്യേകിച്ച് കുട്ടികള്‍(കുട്ടികളുടെ മനസ്സുള്ളവരും).<br />
<br />
നൂറുവര്‍ഷം പഴക്കമുണ്ട് യൂണിവേഴ്സല്‍ സ്റ്റുഡിയോയുടെ പെരുമയ്ക്ക്. ലോകസിനിമാ ചരിത്രത്തില്‍ മാറ്റിനിര്‍ത്താന്‍ കഴിയാത്ത സ്ഥാനമാണ് ഇതിനുള്ളത്. യൂണിവേഴ്സലിന്റെ ചരിത്രമെന്ന് പറഞ്ഞാല്‍ ഹോളിവുഡ് സിനിമയുടെ ചരിത്രംകൂടിയാണ്. തീംപാര്‍ക്കും, സ്റ്റുഡിയോയും ഹോട്ടലുകളും ഷോപ്പിങ് സ്ട്രീറ്റുമെല്ലാം ഉള്‍പ്പെടുന്ന ഈ സ്ഥലത്തെ യൂണിവേഴ്സല്‍ സിറ്റിയെന്നാണ് പറയുന്നത്(ചരിത്രം കൂടുതല്‍പറയാന്‍ എനിയ്ക്ക് മനസ്സില്ല, ഗൂഗിള്‍ ചെയ്താമതി)<br />
<br />
കുന്നുകളുടെ പലതട്ടുകളിലായിട്ടാണ് യൂണിവേഴ്സല്‍ സ്റ്റുഡിയോ പണിതുയര്‍ത്തിയിരിക്കുന്നത്. നമ്മുടെ നാട്ടിലാണെങ്കില്‍ ആ കുന്നാ ഇടിച്ചുനിരത്തി സ്റ്റുഡിയോ ഇടാം എന്നേ ചിന്തിയ്ക്കൂ. ഇവിടെയാണെങ്കില്‍ ഇറങ്ങാനും കയറാനുമായി എലിവേറ്ററുകളും ഗോവണികളും തയ്യാറാക്കി, പ്രകൃതിയെ അധികം വേദനിപ്പിക്കാതെ സംഭവങ്ങള്‍ അടിപൊളിയായി ക്രമീകരിച്ചിരിക്കുകയാണ്.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsn8gXzSUu5wyp-gTE8MbuuFMEoMasfb_Tj6X9CpEEaDxRYIkT20RI8_RaOIwxdJV_zaOFJeqU7dte_ztrjSLb-V-0ZQOHCmKsjoJV0BT80tSTbsUV-EcJ-Ja1lDMiiHeFsLU1nFaZFRU/s1600/1.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="278" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsn8gXzSUu5wyp-gTE8MbuuFMEoMasfb_Tj6X9CpEEaDxRYIkT20RI8_RaOIwxdJV_zaOFJeqU7dte_ztrjSLb-V-0ZQOHCmKsjoJV0BT80tSTbsUV-EcJ-Ja1lDMiiHeFsLU1nFaZFRU/s400/1.png" width="400" /></a></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8iT03Uwo996G67ayaZbAf8wMRAcJ46ZXhn2xXWGGB0w1CTeYG19HWT0Vl8V04cjkxmwDpueWOWsAJM1IV6AH3L_cJhWokHIYGSN3TOZz5hpTemqX4emFZI80VzUxblODAcwf3mAw-WjE/s1600/mami.png" imageanchor="1" style="margin-left: 1em; margin-right: 1em;"><br /></a></div>
<br />
<br />
കാര്‍ പാര്‍ക്ക് ചെയ്ത് ടിക്കറ്റുമെടുത്ത് ഉള്ളില്‍ക്കയറിയപ്പോള്‍ എവിടെത്തുടങ്ങണം എന്നതായിരുന്നു സംശയം. ഒടുവില്‍ ട്രാസ്ഫോര്‍മേഴ്സ് റൈഡില്‍ കയറാനാണ് തീരുമാനമായത്. ക്യൂ നിന്ന് റൈഡിനുള്ളില്‍ കയറുമ്പോള്‍ പാവം ഞാനറിഞ്ഞതേയില്ല കാത്തിരിക്കുന്ന ഭീകരത എന്താണെന്ന്. പേടിയ്ക്കില്ലല്ലോ ഇല്ലല്ലോയെന്ന് ലവന് ഇടക്കിടെ ചോദിക്കുമ്പോഴും ഞാന്‍ ഓര്‍ത്തതേയില്ല, ഹൃദയസ്തംഭനമുണ്ടാക്കാന്‍ പോകുന്ന ഒരു അനുഭവത്തിലേയ്ക്കാണ് ഞാന്‍ കാലെടുത്ത് വയ്ക്കുന്നതെന്ന്. പൊതുവേ യുദ്ധങ്ങളും, അക്രമങ്ങളും സ്ക്രീനില്‍പ്പോലും കാണാനുള്ള കെല്‍പ്പില്ലാത്ത ഞാന്‍ ഒരു യുദ്ധമുഖത്തേയ്ക്കാണ് പോകുന്നതെന്ന് അറിഞ്ഞതേയില്ല.<br />
<br />
കയറി ട്രോളിയില്‍ ഇരുന്നു, അത് പതിയെ നീങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ഇരുട്ട് പൊടുന്നതെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത് ആരാന്നറിയേണ്ടേ ഒരു റോബോട്ടിക് ഭീകരന്, ലവന് ഞങ്ങളുടെ വണ്ടിയെ എടുത്തിട്ടൊന്നു കുലുക്കി, അപ്പോള്‍ മാത്രമാണ് ഞാന്‍ അപകടം മനസ്സിലാക്കിയത്. അപ്പോഴേയ്ക്കും മറ്റൊരുവന് വന്ന് വണ്ടി വലിച്ചോണ്ട് പോയി കറക്കിയെറിഞ്ഞു. പിന്നാലെ മറ്റൊരുവന് വിളിച്ചുപറയുന്നു, നമ്മള് നമ്മുടെ ഗ്രഹത്തെ ട്രാന്‍സ്ഫോര്‍മേര്‍സില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടി യുദ്ധമുഖത്തെത്തിയിരിക്കുന്നു, യുദ്ധം ചെയ്യുക വിജയിച്ചുവരുക.... പിന്നെ അങ്ങോട്ടൊരു കഥതന്നെയായിരുന്നു, യുദ്ധം എന്ന് പറഞ്ഞാപ്പോര ഗഡാഗഡിയന്‍ പോരായിരുന്നു. ഇടയ്ക്ക് ഒരു സമാധാനം കിട്ടാനായി ഞാന്‍ ത്രിഡി കണ്ണട മാറ്റിവയ്ക്കും. എന്താലും ട്രോളി എടുത്തെറിയുന്നതിനും കുലുക്കുന്നതിനുമൊന്നും ഒരു മനുഷ്യത്വമേയില്ല. എല്ലാവരും ആര്‍ക്കുന്നു, കൂവുന്നു, കരയുന്നു, ഞാന്‍ ദൂരെനാട്ടില്‍ കിടന്നുറങ്ങുന്ന അച്ഛനെയും അമ്മയെയും വിളിച്ചു കാറിക്കരഞ്ഞു. ധൈര്യം തരാനായി അവനെന്റെ കയ്യില്‍ മുറുകെ പിടിക്കുന്നുണ്ടായിരുന്നെങ്കിലും, ആ ധൈര്യമൊന്നും എനിയ്ക്കു മതിയായില്ല. ഇവിടെ വച്ചാണെന്റെ അവസാനമെന്നുവരെ ഞാന്‍ ചിന്തിച്ചുപോയി. പതിനഞ്ചുമിനിറ്റ് നീണ്ടു നിന്ന കറങ്ങലും തിരിയലും വെടിവെപ്പുമെല്ലാം കഴിഞ്ഞ് മറ്റൊരു അനൗണ്‍സ്മെന്റ് യു സേവ്ഡ് യുവര്‍ പ്ലാനറ്റ് ഗയ്സ്, വെല്‍ ഡണ്‍, ഹോ സമാധാനം കഴിഞ്ഞല്ലോ പണ്ടാരം, വണ്ടി പുറത്തെത്തിക്കഴിഞ്ഞിട്ട് തലകറക്കം കാരണം എനിയ്ക്ക് എഴുന്നേല്‍ക്കാല്‍ കഴിയുന്നില്ല. അവന് ഒരു വിധം എന്നെ വലിച്ചു പുറത്തിട്ടു. പുറത്തിറങ്ങിക്കഴിഞ്ഞപ്പോള്‍ അകത്തേയ്ക്ക് കയറാനുള്ളവരുടെ ക്യൂ കണ്ട് ഞാന്‍ ഞെട്ടി, പേടിച്ച് വിറയ്ക്കാനായി ആളുകള്‍ പൊരിവെയിലത്ത് ക്യൂനില്ക്കുന്നു. വട്ട് എന്നല്ലാതെ എന്ത് പറയാനെന്നാണ് എനിയ്ക്ക് തോന്നിയത്(സാഹസികര്‍ ക്ഷമിയ്ക്കുക). പൈസ കൊടുത്ത് പേടിയ്ക്കുക, ചര്‍ദ്ദിയ്ക്കുക എന്തൊരു തമാശ!<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8iT03Uwo996G67ayaZbAf8wMRAcJ46ZXhn2xXWGGB0w1CTeYG19HWT0Vl8V04cjkxmwDpueWOWsAJM1IV6AH3L_cJhWokHIYGSN3TOZz5hpTemqX4emFZI80VzUxblODAcwf3mAw-WjE/s1600/mami.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="248" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8iT03Uwo996G67ayaZbAf8wMRAcJ46ZXhn2xXWGGB0w1CTeYG19HWT0Vl8V04cjkxmwDpueWOWsAJM1IV6AH3L_cJhWokHIYGSN3TOZz5hpTemqX4emFZI80VzUxblODAcwf3mAw-WjE/s400/mami.png" width="400" /></a></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEid-qiG1ib9my2z6bs_YBi3kbCVHNFWzGF1Zi5ZyWmm-qMF9JbCycTnkC11QQIB3JoIgQe12TAZeDyDHoILBjEl5U4wB2eEUPIWj30pLzUh5KHFVZliY6O4_nY52Od9Qgh49tRjmJPnnJI/s1600/animal-actors.png" imageanchor="1" style="margin-left: 1em; margin-right: 1em;"><br /></a></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEid-qiG1ib9my2z6bs_YBi3kbCVHNFWzGF1Zi5ZyWmm-qMF9JbCycTnkC11QQIB3JoIgQe12TAZeDyDHoILBjEl5U4wB2eEUPIWj30pLzUh5KHFVZliY6O4_nY52Od9Qgh49tRjmJPnnJI/s1600/animal-actors.png" imageanchor="1" style="margin-left: 1em; margin-right: 1em;"><br /></a></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEid-qiG1ib9my2z6bs_YBi3kbCVHNFWzGF1Zi5ZyWmm-qMF9JbCycTnkC11QQIB3JoIgQe12TAZeDyDHoILBjEl5U4wB2eEUPIWj30pLzUh5KHFVZliY6O4_nY52Od9Qgh49tRjmJPnnJI/s1600/animal-actors.png" imageanchor="1" style="margin-left: 1em; margin-right: 1em;"></a></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEid-qiG1ib9my2z6bs_YBi3kbCVHNFWzGF1Zi5ZyWmm-qMF9JbCycTnkC11QQIB3JoIgQe12TAZeDyDHoILBjEl5U4wB2eEUPIWj30pLzUh5KHFVZliY6O4_nY52Od9Qgh49tRjmJPnnJI/s1600/animal-actors.png" imageanchor="1" style="margin-left: 1em; margin-right: 1em;"></a></div>
പുറത്തെത്തിയ ഉടനേ എന്റെ റിക്വസ്റ്റ് 'ഇനി ഈ ജാതി സംഗതികളില്‍ കയറണ്ട', അപ്പോളതാ അവന്റെ മുഖം വാടുന്നു, സാഹസികന്മാര്ക്ക് അങ്ങനെയാണല്ലോ. അവന്റെ മുഖത്തെ നിരാശ കണ്ടപ്പോള്‍ ഒരു നല്ല അടിപിടിയ്ക്കുള്ള സാധ്യത ഞാന്‍ മണത്തു. യൂണിവേഴ്സല്‍ സ്റ്റുഡിയോ മുറ്റത്ത് അങ്കം വേണ്ടെന്ന് കരുതി ഞാന്‍ മനസ്സുമാറ്റി. 'ഏതിലാച്ചാലും കയറാം, പ്രശ്നാക്കണ്ട, ഞാന്‍ അഡ്ജസ്റ്റ് ചെയ്യാം'. കേള്‍ക്കേണ്ട താമസം അവന് എന്നേം കൂട്ടി പാഞ്ഞത് ഒരു വാട്ടര്‍ റൈഡിലേയ്ക്ക്, അതും അവിടന്നും ഇവിടന്നുമായി കൂറ്റന്‍ ദിനോസറുകള്‍ പാഞ്ഞടുക്കുകയും ചീറുകയും ചെയ്യുന്നു. ആദ്യമാദ്യമൊന്നും വലിയ പ്രശ്നം തോന്നിയില്ല, ഞാന്‍ അല്പസ്വല്പം ആസ്വദിച്ചു. പെട്ടെന്നതാ വണ്ടി കുത്തനേ മുകളിലേയ്ക്ക് കയറുന്നു, അതോടെ എന്റെ ആറാമിന്ദ്രിയം പ്രവര്‍ത്തനം തുടങ്ങി, അത് പറഞ്ഞുകൊണ്ടേയിരുന്നു 'ജാഗ്രതൈ! ജാഗ്രതൈ! ഇതൊന്നും താങ്ങാനുള്ള ശക്തി നിനിക്കില്ല....' ഞാന്‍ ജാഗരൂകയായി, കൂറ്റന്‍ കയറ്റത്തിന്റെ മുകളിലെത്തിയപ്പോള്‍ ജൂറാസിക് പാര്‍ക്കിലെ പഴയ അതേ ഭീകരന് ദിനോസര്‍ വണ്ടിയെ വിഴുങ്ങാന്‍ വായ തുറക്കുന്നു രക്ഷപ്പെടാനായി വണ്ടി ദിനോസറിന്റെ താടിയ്ക്കുകീഴിലൂടെ താഴേയ്ക്ക് ഒരു വീഴ്ചയാണ്. എന്റെ കുടല്‍മാല കയറി തൊണ്ടയിലെത്തി, അത് ഇറക്കാനും ചര്‍ദ്ദിക്കാനുമാവാതെ ഏതാനും സെക്കന്റുകള്‍..അപ്പോഴേയ്ക്കും വെള്ളം തെറിച്ച് ഉടുപ്പൊക്കെ ആകെ നനഞ്ഞ് കുതിര്‍ന്നിരുന്നു. അങ്ങനെ ആ മാരണവും കഴിഞ്ഞു.<br />
<br />
ഓരോന്നും കഴിയുമ്പോള്‍ അവന്റെ എനര്‍ജി ലെവല്‍ കത്തിക്കയറുകയായിരുന്നു. ഞാനാണെങ്കില്‍ പതിവ് ലോ ബിപിയിലേയ്ക്ക് പോവുന്നു, തലപെരുക്കുന്നു. പക്ഷേ അത് പറഞ്ഞ് നിരാശപ്പെടുത്താനും വയ്യ. ഇതൊക്കെ ആലോചിച്ച് ആലോചിച്ച് ഞാന്‍ നോക്കുമ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്നത് മമ്മി റൈഡിലേയ്ക്കുള്ളു ക്യൂവിലാണ്. ഇതിന് മുമ്പേ കയ്യിലുള്ള എല്ലാ സാധനങ്ങളും ലോക്കറില്‍ വച്ച് പൂട്ടണമായിരുന്നു. അത് കണ്ടപ്പോത്തന്നെ കാത്തിരിക്കുന്നത് ചില്ലറക്കാര്യമൊന്നുമല്ലെന്ന് മനസ്സിലായി. എന്തായാലും വരുന്നത് വരട്ടെ തലകറങ്ങി വീഴുന്നെങ്കില്‍ ആവട്ടെയെന്നും കരുതി ഞാന്‍ അനുസരണയോടെ ക്യൂവില്‍ നിന്നു. ഒന്നു മിണ്ടാന്‍ കൂടിയുള്ള ത്രാണി എനിക്കില്ലായിരുന്നു, നേരത്തേയുള്ള വിട്ടുവീഴ്ചാ മനോഭാവം എന്നെ വിട്ടകലുന്നു, ഞാന്‍ ഒരു തല്ലിനുള്ള മൂഡിലേയ്ക്ക് വരുന്നു, അത് മനസ്സിലാക്കിയെന്നോണം അവന്-' കയറേണ്ടാ എന്നാണേ ക്യൂവില്‍ നിന്നും മാറാം' കിട്ടിയ അവസരമല്ലേ ഞാനത് മുതലാക്കി, ഒരു ചെറിയ ഔദാര്യവും കൊടുത്തു. 'വേണ്ട ഇതുംകൂടി ആകാം ഇനി ഞാന്‍ ഒന്നിലും കയറില്ല, പുറത്തിരിയ്ക്കും'.<br />
<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjhttpQBtKdhpXrT6-ZzeZunjWsKkwsYKCbVD9F8OE-lunkaIDotOaRbpaBQewSeBdBUYt1yFD_syi8Lk3S7nMve-iE-RAmtfrvbQrSjchyG438zS6Ne1ZNLbl_Gyfy3R8apqI6SiDrBgI/s1600/3.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="265" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjhttpQBtKdhpXrT6-ZzeZunjWsKkwsYKCbVD9F8OE-lunkaIDotOaRbpaBQewSeBdBUYt1yFD_syi8Lk3S7nMve-iE-RAmtfrvbQrSjchyG438zS6Ne1ZNLbl_Gyfy3R8apqI6SiDrBgI/s400/3.png" width="400" /></a></div>
<br />
പറഞ്ഞുതീരും മുമ്പേ വണ്ടി വന്നു നിന്നു ഞങ്ങള്‍ കയറിയിരുന്നു. അടുത്ത സീറ്റിലിരിക്കുന്ന ആളിനെ നോക്കി ഞാനൊന്ന് ദയനീയമായി ചിരിച്ചു, വേണ്ടിവന്നാല്‍ ഞാന്‍ നിങ്ങളുടെ കയ്യിലും കയറിപ്പിടിക്കുമെന്നാണ് എന്റെ നോട്ടത്തിന്റെ അര്‍ത്ഥമെന്ന് ആ മനുഷ്യന് മനസ്സിലായില്ലെന്ന് തോന്നുന്നു. ചിന്തിച്ചുതീരും മുമ്പേ വണ്ടി ഓട്ടം തുടങ്ങി, മമ്മി സിനിമയിലെ കഥാപാത്രങ്ങള്‍ ഓരോരുത്തരായി വരുകയാണ്, എല്ലാവരും നമ്മളെ എടുത്തിട്ട് പെരുമാറുന്നു. ചിലപ്പോള്‍ ഇരുട്ട് ചിലപ്പോള്‍ പ്രകാശം എന്നുവേണ്ട പീഡനങ്ങള്‍ പലതരം, അവസാനം പ്രേതം വന്ന് നമ്മുടെ വണ്ടിയെ തൂക്കിയെടുത്തെറിയുന്നതോടെ ആ പാതകം അവസാനിയ്ക്കുന്നു. പുറത്തിറങ്ങുമ്പോഴേയ്ക്കും ബിപി വല്ലാതെ പിണങ്ങി. പിന്നെ കുറച്ചുസമയം അവിടെക്കണ്ട കസേരയില്‍ ഇരുന്ന് ഞാന്‍ സമനില വീണ്ടെടുത്തു.<br />
<br />
അടുത്തിരുന്ന് അവന്റെ പിറുപിറുക്കല്‍ 'നിന്നെം കൊണ്ട് ഇത്തരം കാര്യങ്ങള്‍ക്ക് പോകരുതെന്ന് മനസ്സിലായി. ഇനിയില്ല..' അങ്ങനെ അങ്ങനെ നിരാശ മുറ്റുന്ന വാക്കുകള്‍. എന്തുചെയ്യാം ഇനി സ്വയം പീഡിപ്പിക്കാന്‍ എനിയ്ക്കുവയ്യ. ഞാന്‍ ഒരു പരിഹാരം പറഞ്ഞുകൊടുത്തു, 'ഞാന്‍ പുറത്തു കറങ്ങാം താന്‍ എല്ലാത്തിലും കയറി ഇറങ്ങി വാ.' പക്ഷേ അതവന് സ്വീകാര്യമായില്ല. കുറച്ചുപേര്‍ ഉത്തരവാദിത്തത്തോടെ കൊണ്ടുനടക്കണമെന്നും പറഞ്ഞ് ഏല്‍പ്പിച്ച സാധനം യൂണിവേഴ്സല്‍ സ്റ്റുഡിയോവില്‍ കളഞ്ഞുപോയി എന്ന് നാട്ടില്‍ പോയി പറയാനുള്ള ധൈര്യമില്ലാത്തോണ്ടാവണം, അവന് റൈഡ് പ്രണയം മാറ്റിവച്ചു, അതോടെ ഞാന്‍ ഹാപ്പി. <br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEid-qiG1ib9my2z6bs_YBi3kbCVHNFWzGF1Zi5ZyWmm-qMF9JbCycTnkC11QQIB3JoIgQe12TAZeDyDHoILBjEl5U4wB2eEUPIWj30pLzUh5KHFVZliY6O4_nY52Od9Qgh49tRjmJPnnJI/s1600/animal-actors.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="328" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEid-qiG1ib9my2z6bs_YBi3kbCVHNFWzGF1Zi5ZyWmm-qMF9JbCycTnkC11QQIB3JoIgQe12TAZeDyDHoILBjEl5U4wB2eEUPIWj30pLzUh5KHFVZliY6O4_nY52Od9Qgh49tRjmJPnnJI/s400/animal-actors.png" width="400" /></a></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8kHPasRpetciky3tr3AjGCAwpiKk1nf9QyV6u0UqNJPcAkbmiXJjIbSA8_q4q0I7YslGHmGTndaagFG75wJhKlvE_jplsfy5nzV55OtFmae8cWJl3RRL_0BD7BINQjIzHOTwTp7vXgrc/s1600/shark-attack.png" imageanchor="1" style="margin-left: 1em; margin-right: 1em;"></a></div>
അപ്പോഴേയ്ക്കും വയറു പൊരിയാന്‍ തുടങ്ങിയിരുന്നു, അസ്സലൊരു ചിക്കന്‍ സലാഡും കഴിച്ച് ഇനിയെന്ത് എന്നും നോക്കി നടക്കുമ്പോഴാണ് അനിമല്‍ ആക്ടേഴ്സ് എന്ന ഷോയ്ക്കുള്ള സമയമായെന്ന് അറിയുന്നത്. പരിശീലനം നല്കിയ പക്ഷികളും നായകളുമൊക്കെ പരിശീലകര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്നു. സംഭവത്തില്‍ വലിയ പുതുമയൊന്നുമില്ലെങ്കിലും ഇത്തിരി വിശ്രമവും ഒപ്പം ഭീകരാനുഭവത്തില്‍ നിന്നുള്ള ഒരു ചേഞ്ചുമായി എനിയ്ക്കത്. അതുകഴിഞ്ഞപ്പോള്‍ സിനിമ ഷൂട്ടിങ്ങിന്റെ ചുരുള്‍ നിവര്‍ത്തുന്ന മറ്റൊരു ഷോയ്ക്കായിരുന്നു കയറിയത്. സിനിമയിലെ ബോട്ടുയാത്രകള്‍, ബഹിരാകാശയാത്ര, സ്രാവുകളുടെ ആക്രമണം, കാറ്റും മഴയും എന്നുവേണ്ട സിനിമയില്‍ നമ്മള് കാണാറുള്ള അതിശയിപ്പിക്കുന്ന രംഗങ്ങളെല്ലാം വെറുമൊരു സ്റ്റേജില്‍ വച്ച് ചിത്രീകരിയ്ക്കുകയാണ് അത് സ്ക്രീനില്‍ കാണുന്നമ്പോള്‍ എല്ലാം യഥാര്‍ത്ഥ അന്തരീക്ഷത്തില്‍ ഷൂട്ട് ചെയ്തതാണെന്നല്ലാതെ മറിച്ച് ചിന്തിക്കാനേ കഴിഞ്ഞില്ല. നല്ല ഇന്‍ഫര്‍മേറ്റീവ് ആയ ഷോയായിരുന്നു അത്.<br />
<br />
അതു കഴിഞ്ഞുകയറിയത് ഷ്രക്കിന്റെ 4 ഡി ഷോയ്ക്കാണ്. എന്റെ ആദ്യ 4 ഡി അനുഭവം. നായകന് പ്രിയഷ്രെക്കും ഡോങ്കിയും ഫിയോണയും ഒക്കെ ആയതുകൊണ്ടുതന്നെ എനിയ്ക്ക് പെരുത്ത് സന്തോഷം. ഷ്രക്ക് കുതിരവണ്ടിയില്‍ക്കയറിപ്പോകാന്‍ തുടങ്ങുമ്പോള്‍ ഇരിയ്ക്കുന്ന സീറ്റും കുതിരവണ്ടിയുടെ താളത്തില്‍ ആടു. ഞാനാകെ ത്രില്ലടിച്ചുപോയി. നഴ്സറിയിലെ കുതിരയെയാണ് എനിയ്ക്കോര്‍മ്മവന്നത്. പിന്നെ ഇടയ്ക്ക് കാലുകളിലേയ്ക്ക് വെള്ളം ചീറ്റുന്നു സീറ്റ് കുലുങ്ങുന്നു ആടുന്നു- എന്തായാലും ഷ്രക്ക് 4 ഡി അടിപൊളിയായിരുന്നുവെന്ന് പറയാതെ വയ്യ.<br />
<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8kHPasRpetciky3tr3AjGCAwpiKk1nf9QyV6u0UqNJPcAkbmiXJjIbSA8_q4q0I7YslGHmGTndaagFG75wJhKlvE_jplsfy5nzV55OtFmae8cWJl3RRL_0BD7BINQjIzHOTwTp7vXgrc/s1600/shark-attack.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="308" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8kHPasRpetciky3tr3AjGCAwpiKk1nf9QyV6u0UqNJPcAkbmiXJjIbSA8_q4q0I7YslGHmGTndaagFG75wJhKlvE_jplsfy5nzV55OtFmae8cWJl3RRL_0BD7BINQjIzHOTwTp7vXgrc/s400/shark-attack.png" width="400" /></a></div>
അടുത്തത് സ്റ്റുഡിയോ ടൂറായിരുന്നു. മുന്‍കാല സിനിമകള്‍ക്കായി തയ്യാറാക്കിയ സെറ്റുകള്‍. സ്പീല്‍ബര്‍ഗ് ചിത്രമായ ജോസിലെ കൂറ്റന്‍ സ്രാവ്(സ്രാവ് പെട്ടെന്ന് വെള്ളത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന് വണ്ടിയുടെ നേര്‍ക്ക് വരുമ്പോള്‍ ഞെട്ടിപ്പോകുമെന്ന് ഉറപ്പ്) ജൂറാസിക് പാര്‍ക്കിന്റെ സെറ്റ്, കിംങ് കോങ്ങിന്റെ സെറ്റ് എന്നുവേണ്ട ചില സെറ്റുകളില്‍ കയറുമ്പോള്‍ നേരത്തേ കയറിയ ചില റൈഡുകള്‍ പോലെ വണ്ടി കുലുങ്ങുകയും ചാടുകയും അപകടഭീതി പരത്തുകയും ചെയ്യുന്നു. എന്നാലും ആദ്യ റൈഡുകളുടെ അത്ര സമ്മര്‍ദ്ദമില്ല എന്നുതന്നെ പറയാം. ഒരു റെയില്‍വേ സ്റ്റേഷനില്‍ വെള്ളപ്പൊക്കമുണ്ടാകുന്ന ഒരു സെറ്റ്, മലയോരഗ്രാമത്തില്‍ പൊടുന്നനേ വെള്ളപ്പാച്ചിലും മഴയുമുണ്ടാകുന്ന സെറ്റ് ഇതെല്ലാം മനോഹരമാണ്.<br />
<br />
പിന്നെ സെറ്റിട്ടുവച്ചിരിക്കുന്ന ന്യൂയോര്‍ക്ക് നഗരം, പ്രശസ്ത സിനിമകളിലെ കഥാപാത്രങ്ങള്‍ ഉപയോഗിച്ച വീടുകള്‍, കാറുകളും മറ്റും നടുറോഡില്‍ കത്തിയമരുന്ന രംഗങ്ങളുടെ ഡെമോ, ഷൂട്ടിങിനായി തകര്‍ത്തിട്ടിരിക്കുന്ന ഒരു ഒറിജിനല്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ എന്നുവേണ്ട പലതരം വിസ്മയങ്ങളാണ് സ്റ്റുഡിയോ ടൂറില്‍ കാണാനുള്ളത്. വലിയ പേടിയോ പകപ്പോയില്ലാതെ മനസ്സമാധാനത്തോടെ ഇരുന്ന് കാണാന്‍ കഴിയുന്ന കാര്യങ്ങള്‍.<br />
<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgEyx2q_OFJc5klIDIcONApI_bRfAQvEGQZvkWuFzVCZ9cZRRvkFk0Y4JyWEJ2_rCF_hNpN7AaaqgAav49AYFi6i-LbTSO7ajB3iKrcmgU8iAjs8foxj4qkfpiRCSf4uEGiYGZCwmHiyBk/s1600/plain-crash.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="303" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgEyx2q_OFJc5klIDIcONApI_bRfAQvEGQZvkWuFzVCZ9cZRRvkFk0Y4JyWEJ2_rCF_hNpN7AaaqgAav49AYFi6i-LbTSO7ajB3iKrcmgU8iAjs8foxj4qkfpiRCSf4uEGiYGZCwmHiyBk/s400/plain-crash.png" width="400" /></a></div>
സ്റ്റുഡിയോ ടൂര്‍ കഴിഞ്ഞതോടെ ഞങ്ങളുടെ യൂണിവേഴ്സല്‍ സ്റ്റുഡിയോ അനുഭവം അവസാനിയ്ക്കുകയാണ്. പുറത്തിറങ്ങി, പ്രിയപ്പെട്ട പാണ്ഡ എക്സ്പ്രസ് കണ്ടുപിടിച്ച് എന്തൊക്കെയോ വലിച്ചുവാരി കഴിച്ച്, രാത്രി യാത്രക്കിടെ കഴിയ്ക്കാനുള്ള പാര്‍സലും സംഘടിപ്പിച്ച് സുവനീറുകളും വാങ്ങി ഞങ്ങള്‍ മടക്കയാത്ര തുടങ്ങി.<br />
<br />
ലോസ് ആഞ്ജലസിലേയ്ക്ക് പോയ വഴിയില്‍ നിന്നും അല്പം മാറി പുതിയൊരു അനുഭവത്തിനായി മറ്റൊരു വഴിയിലൂടെയായിരുന്നു യാത്ര. തക്കാളി, ലെറ്റസ്, ലാവണ്ടര്‍ എന്നിവയുടെ പാടങ്ങള്‍. പിസ്ത, ചെറി തോട്ടങ്ങള്‍ എന്നുവേണ്ട കണ്ടാല്‍ കൊതിതീരാത്ത അമേരിക്കന്‍ വില്ലേജ് കാഴ്ചകള്‍. കുറേ ദൂരം കഴിഞ്ഞ് ഇന്ധനമടിയ്ക്കാനായി ഒരു പെട്രോള്‍ ബങ്കില്‍ കയറിയപ്പോള്‍ വണ്ടിയുടെ അടുത്തേയ്ക്ക് വന്നൊരാള്‍ കുറച്ച് ഡോളര്‍ നല്‍കണമെന്ന് അപേക്ഷിയ്ക്കുന്നു. അരിസോണയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭാര്യാമാതാവിന്റെ അടുത്തേയ്ക്കുള്ള യാത്രയിലാണ് അയാളും ഭാര്യയും പെട്രോളടിയ്ക്കാന്‍ പൈസ തികയില്ല. ബങ്കില്‍ വരുന്നവരോടെല്ലാം ചോദിച്ച് അയാള്‍ പൈസ ഒപ്പിയ്ക്കുകയാണ്. കേട്ടപ്പോള്‍ അവന് എന്റെ മുഖത്തുനോക്കി, പാന്റ്സും ഷര്‍ട്ടുമിട്ട് കാറുമായിട്ട് വന്ന് കൈനീട്ടുന്നവരെ കണ്ട് പരിചയമില്ലാത്തതിനാല്‍ എനിയ്ക്ക് ഒരു സംശയം, സംഭവം സത്യമായിരിക്കുമോ, എന്റെ സംശയം മാറും മുമ്പേ അവന് എന്തോ പൈസയെടുത്ത് അയാള്‍ക്ക് നേരെ നീട്ടുന്നു. പിന്നാലെ മറ്റൊരു സ്ത്രീ വന്ന് അയാളോട് പറയുന്നു 20 ഡോളര്‍ കൊടുത്തിട്ടുണ്ട് ഗ്യാസ് നിറച്ചോളൂയെന്ന്. അങ്ങനെ രണ്ട് മൂന്നാളുകല്‍ അയാളെ സഹായിക്കുന്നു.<br />
<br />
ഇന്ധനം നിറച്ച് കഴിഞ്ഞ് ഞങ്ങളും പോന്നു, രണ്ട് മൂന്ന് ദിവസമായി നമ്മളെത്രയോ പൈസ വെറുതേയെന്നോണം ചെലവാക്കി, ആ സ്ഥാനത്ത് അയാള്‍ക്ക് കൊടുത്തത് വളരെ തുച്ഛമാണെന്ന് അവന്. അപ്പോഴാണ് ഞാനുമോര്‍ത്തത്. ഓരോ രാജ്യത്ത് ഓരോ ലൈഫ് സ്റ്റൈല്‍, നമ്മുടെ നാട്ടില്‍ രോഡരികിലിരുന്ന് മുഷിഞ്ഞ തുണിയിടുത്ത് യാചിയ്ക്കുന്നവരെ മാത്രമേ കണ്ടിട്ടുള്ളു, ഇവിടെ അതിന് വ്യത്യാസമുണ്ട്, അത്രമാത്രം.<br />
<br />
അങ്ങനെ കാത്തുകാത്തിരുന്ന ഒരു യാത്ര അവസാനിയ്ക്കുകയായിരുന്നു. വീട്ടിലെത്തി ഗ്യാരേജ് തുറക്കുന്ന ശബ്ദം കേട്ടപ്പോഴാണ് എനിയ്ക്ക് സ്ഥലകാലബോധമുണ്ടായത്. പാവത്തെ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യാന്‍ വിട്ടിട്ട്. ഞാന്‍ പോത്തുപോലെ കിടന്നുറങ്ങുകയായിരുന്നു, ഓര്‍ത്തപ്പോള്‍ എനിയ്ക്കാകെ ചളിപ്പായി, ഒരു സോറിയും കാച്ചി ഞാന്‍ ഓടി വീട്ടില്‍ കയറി...സിജി സുരേന്ദ്രന്http://www.blogger.com/profile/00523930979142696909noreply@blogger.com1tag:blogger.com,1999:blog-376502567947211504.post-62008429965143494112012-07-09T21:45:00.001-07:002012-07-13T23:06:21.759-07:00ഞാനും കണ്ടേ ഹോളിവുഡ്<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgS4i-iZpjW4Ps-lgWM2kgiVC97JYlMNH02_p2dTnjZMnIZqQraTT0sP2otYaagtVQTKv1HbwR9r3G2MWlo7YFIDv5CYs1ms8VS3Cd7RqdGam_27zyYu8dG4Z4Ddh1uWLTf4ZQGpJPMl3U/s1600/1.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="245" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgS4i-iZpjW4Ps-lgWM2kgiVC97JYlMNH02_p2dTnjZMnIZqQraTT0sP2otYaagtVQTKv1HbwR9r3G2MWlo7YFIDv5CYs1ms8VS3Cd7RqdGam_27zyYu8dG4Z4Ddh1uWLTf4ZQGpJPMl3U/s320/1.png" width="320" /></a></div>
ചില കാര്യങ്ങളുണ്ട് ഒരിക്കലും നടക്കില്ലെന്നറിഞ്ഞിട്ടും നമ്മളതിനെക്കുറിച്ച് വെറുതേ പകല്‍ക്കിനാവ് കാണും, സങ്കല്‍പ്പങ്ങളിങ്ങനെ മെനഞ്ഞുമെനഞ്ഞെടുക്കും. പണികളൊന്നും ചെയ്യാനില്ലാതെ വെറുതേയിരിക്കുന്ന സമയങ്ങളില്‍ എന്റെയൊരു പ്രധാന ഹോബി ഇത്തരം പകല്‍ക്കിനാവ് കാണലായിരുന്നു. എന്നെ ഭയങ്കര സംഭവമായി സങ്കല്‍പ്പിച്ചും. പൊതുവേ ഞാന്‍ പിന്നോക്കം നില്ക്കുന്ന മേഖലകളില്‍(കണക്ക്, ഹിന്ദി പോലുള്ള ചില വിഷയങ്ങള്‍) ഞാന്‍ ഭയങ്കര പുലിയായി മാറുന്നതുമെല്ലാം സങ്കല്‍പ്പിച്ച് സുഖിയ്ക്കുക, അതല്ലെങ്കില്‍ സാങ്കല്‍പ്പികമായതും കേട്ടറിഞ്ഞതുമായ സ്ഥലങ്ങളിലേയ്ക്ക് യാത്രപോവുക അങ്ങനെയങ്ങനെ പലതരം പകല്‍ക്കിനാവുകള്‍.<br />
<br />
ഇത്തരത്തില്‍ സ്വപ്നം കാണാറുള്ള സ്ഥലങ്ങളില്‍ ഹിമാലയന്‍ താഴ്വരയും സ്വിറ്റ്സര്‍ലാന്റിലെ പൂപ്പാടങ്ങളുമെന്നുവേണ്ട ഇന്നേവരെ നേരിട്ട് കണ്ടിട്ടില്ലാത്ത പലതുമുണ്ട്, ബിവര്‍ളി ഹില്‍സും, ഹോളിവുഡും കൂടിയുണ്ടായിരുന്നു അക്കൂട്ടത്തില്‍. പറഞ്ഞുവരുന്നത് അതിനെക്കുറിച്ചുതന്നെ, യുഎസിലെ കാലിഫോര്‍ണിയ സംസ്ഥാനത്തെ ലോസ്ആഞ്ജലസ് സിറ്റിയിലുള്ള ബിവര്‍ളിഹില്‍സും ഹോളിവുഡും തന്നെ. ഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന സമയത്തോ മറ്റോ ആണ് ഞാന്‍ ഈ ലോകസിനിമയെ അടക്കിവാഴുന്ന ഹോളിവുഡ് എന്നത് ലോസ്ആഞ്ജലസ് നഗരത്തിലെ ഒരു നഗരമാണെന്ന് മനസ്സിലാക്കിയത്. സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ ഏതോ അധ്യാപകന്റെ വാക്കുകളില്‍ നിന്നാണ് ആ അറിവ് വീണുകിട്ടിയത്. അക്കാലത്തൊന്നും ഞാന്‍ ഹോളിവുഡിനെ പകല്‍ക്കിനാവിലേയ്ക്ക് കൊണ്ടുവന്നിട്ടില്ല.<br />
<br />
പി.ജി പഠിത്തവും കഴിഞ്ഞാണ് ഇംഗ്ലീഷ് ചിത്രങ്ങള്‍ കൂടുതല്‍(എന്നുവച്ച് ഞാന്‍ ഇംഗ്ലീഷ് പടമേ കാണാറുള്ള എന്ന് വിചാരിക്കരുത്, കണ്ടവ വളരെ കുറവാണ്) കാണുകയും ചെയ്തിട്ടുള്ളത്.
പിന്നീട് ജേര്‍ണലിസം കഴിഞ്ഞ് ബാംഗ്ലൂരില്‍ ജോലിയും കിട്ടിക്കഴിഞ്ഞപ്പോള്‍ ഈ താല്പര്യം കൂടുകയും അങ്ങനെ ആ സിനിമാ നഗരം ഒന്നുകാണാന്‍ കഴിഞ്ഞെങ്കിലെന്ന് വെറുതേ ആഗ്രഹിയ്ക്കുകും ചെയ്തുതുടങ്ങി. യാത്രാവിവരണ ബ്ലോഗുകളാണ് കാണാന്‍ സാധ്യതയില്ലാത്ത ഹോളിവുഡിനെ എന്റെ പകല്‍ക്കിനാവുകളിലേയ്ക്ക് തള്ളിക്കയറ്റിയത്.<br />
<br />
ഹോളിവുഡിനോടുള്ള ഇഷ്ടത്തിനൊപ്പമാണ് പലപ്രമുഖ താരങ്ങളുടെയും വസതികളുള്ള ബിവര്‍ളി ഹില്‍സിനെയും ഇഷ്ടപ്പെട്ടുതുടങ്ങിയത്. ഇഷ്ടതാരമായ മൈക്കല്‍ ജാക്സണന്റെ വസതിയും ഇവിടെയുണ്ടെന്നും ജാക്സണ് പഠിച്ചസ്കൂളും, പരിപാടികള്‍ നടത്തിയിരുന്ന ഓഡിറ്റോറിയവുമെല്ലാം ഇവിടെയാണെന്നുമൊക്കെയുള്ള വാര്‍ത്തകളും കാര്യങ്ങളും ബിവര്‍ളിയോടുള്ള ഇഷ്ടത്തെ കൂട്ടിക്കൊണ്ടിരുന്നു.
ജോലിക്കിടെ ഹോളിവുഡ് കഥകള്‍ വാര്‍ത്തയാക്കേണ്ടിവന്നപ്പോള്‍ ഇവയെക്കുറിച്ച് കൂടുതലറിയേണ്ടതായി വന്നു. അങ്ങനെ ഗൂഗിള്‍ ചെയ്ത് ഗൂഗിള്‍ ചെയ്ത് ഞാന്‍ നിര്‍വൃതിയടഞ്ഞു.<br />
<br />
ഹോളിവുഡും, ബിവര്‍ളി ഹില്‍സും പകല്‍ക്കിനാക്കളിലുണ്ടായിരുന്നെങ്കിലും ഒരു അമേരിക്കന്‍ യാത്രയെക്കുറിച്ച് ഞാന്‍ ആലോചിക്കാറുപോലുമില്ലായിരുന്നു. സ്വപ്നം കാണുമ്പോള്‍ ഞാന്‍ വെറുതെ ഹോളിവുഡില്‍ വന്നുനില്ക്കും, അങ്ങോട്ടും ഇങ്ങോട്ടും നടക്കും, ചിലപ്പോള്‍ പ്രിയതാരങ്ങളെ കണ്ടുമുട്ടും അത്രയൊക്കെയേ ഉണ്ടായിരുന്നുള്ളു. അപ്പോഴൊന്നും ഈ രണ്ടു സ്ഥലങ്ങളും അമേരിക്കയിലാണല്ലോ എന്നുപോലും ഞാന്‍ ചിന്തിക്കുമായിരുന്നില്ല. കുഞ്ഞുന്നാളില്‍ ഹിരോഷിമയില്‍ അണുബോംബിട്ട കഥ കേട്ടതുമുതല്‍ അമേരിക്കയോട് എനിയ്ക്ക് എന്തോ ഒരു വല്ലാത്ത അകല്‍ച്ചയും അനിഷ്ടവുമായിരുന്നു.<br />
<br />
പക്ഷേ നിനച്ചിരിക്കാതെ പെട്ടെന്നൊരുനാള്‍ എനിക്ക് ബാംഗ്ലൂരും നാടുമെല്ലാം വിട്ട് ഇവിടേയ്ക്ക് വരേണ്ടിവരുന്നു, അതും കൂട്ടുകാരനൊപ്പം. കല്യാണം കഴിഞ്ഞ് രണ്ടാമത്തെമാസം ഭാണ്ഡം മുറുക്കി ഞങ്ങള്‍ പോന്നു. ആദ്യം കണ്ടപ്പോള്‍ത്തന്നെ അമേരിക്ക അമേരിക്കയെന്ന് ആളുകള്‍ വിളിച്ചുകൂവുന്ന സ്ഥലമിതാണോ എന്നതോന്നലായിരുന്നു എനിയ്ക്ക്, നാട്ടില്‍ എല്ലാവരെയും ഇട്ടിട്ടുപോന്നതിന്റെ സങ്കടം കൊണ്ടുതന്നെ ആദ്യമൊക്കെ ഇവിടം ഇഷ്ടപ്പെടാന്‍ ബുദ്ധിമുട്ടായി, അമേരിക്കന്‍ കാറ്റുകൊണ്ടാല്‍ ചര്‍ദ്ദിയ്ക്കുമെന്ന അവസ്ഥ. പിന്നെ എല്ലാം പതിവുപോലെ. ഇങ്ങോട്ട് കെട്ടുകെട്ടുമ്പോള്‍ അച്ഛനെ കാണാതിരിക്കുന്നതോര്‍ത്ത് പലപ്പോഴും ആശങ്കപ്പെട്ട എനിയ്ക്ക് അവന് തന്നുകൊണ്ടിരുന്ന പ്രലോഭനം ഒരുപാട് യാത്രകള്‍ ചെയ്യാമെന്ന വാക്കായിരുന്നു.<br />
<br />
വന്ന് സെറ്റിലായി അധികം കഴിയും മുമ്പേ യാത്രകള്‍ തുടങ്ങി, അങ്ങനെ പതിയെ ഇവിടത്തെ സ്ഥലങ്ങളെയും മനുഷ്യരെയും ഞാന്‍ ഇഷ്ടപ്പെടാന്‍ പഠിച്ചു. എങ്കിലും പുറത്തൊന്നു നടക്കാനിറങ്ങിയാല്‍ തൊട്ടുമുന്നില്‍ കാണുന്ന അപരിചിതര്‍ ഹായ്, ഹൗ ആര് യു എന്ന് ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ ഇയാള്‍ക്ക് വട്ടാണോയെന്നോര്‍ത്ത് ഒരുമിനിറ്റ് താമസിക്കാതെ എനിയ്ക്ക് മറുപടി പറയാനും തിരിച്ച് വിഷ് ചെയ്യാനും ഇപ്പോഴും കഴിയുന്നില്ല എന്നത് അവന് വലിയ സങ്കടമുള്ള കാര്യമാണ്. ബേസിക്കലി ഐ ആം എ കണ്ട്രി എന്നു പറഞ്ഞ് ഞാനിക്കാര്യത്തില്‍ അവനെ സമാധാനിപ്പിച്ചുകൊണ്ടേയിരിക്കുന്നു.<br />
<br />
കാലിഫോര്‍ണിയയിലെ സിറ്റി ഓഫ് സാന്റ ക്ലാരയില്‍ താമസം തുടങ്ങി നാളുകള്‍ കഴിഞ്ഞിട്ടും ഹോളിവുഡ് കാണാന്‍ പോകാനുള്ളൊരു സാധ്യത എന്റെ മനസ്സില്‍ തെളിഞ്ഞില്ല. പക്ഷേ അഞ്ചാം മാസം ഓഫര്‍വന്നു, ഒരു ദിവസം ഓഫീസില്‍ നിന്നും വരുന്നത് വീക്ക് എന്‍ഡില്‍ എല്‍എയ്ക്കുപോകാം എന്നും പറഞ്ഞുകൊണ്ടാണ്. കേള്ക്കേണ്ടതാമസം ഞാന്‍ തയ്യാറെടുപ്പും തുടങ്ങി. അവിടെ ചെയ്യാനുള്ളതും കാണാനുള്ളതും എല്ലാം തപ്പിയെടുത്തു. മറ്റെന്തൊക്കെയുണ്ടെങ്കിലും ഹോളിവുഡും ബിവര്‍ളി ഹില്‍സും വിട്ട് ഒരു കളിയുമില്ലല്ലോ. മാത്രവുമല്ല, സാന്റ ക്ലാര സിറ്റി മുതല്‍ ലോസ്ആഞ്ജലസ് നഗരം വരെ ഡ്രൈവ് ചെയ്താണ് യാത്ര, അതും ഞങ്ങള്‍ രണ്ടും തനിച്ച്. ഹോ പ്രിയസ്ഥലത്തേയ്ക്കുള്ള യാത്ര വളരെ റൊമാന്റിക്കായിരിക്കുമെന്നോര്‍ത്ത് ഞാന്‍ പുളകം കൊണ്ടു.
<b> </b><br />
<br />
<b>ലോസ്ആഞ്ജലസിലേയ്ക്കുള്ള വഴി</b><br />
<br />
ഉച്ചയ്ക്ക് രണ്ടുമണിയ്ക്കാണ് യാത്ര തുടങ്ങിയത്. പച്ചക്കറി വയലുകള്‍ക്കും പിസ്തത്തോട്ടങ്ങള്‍ക്കുമിടിയിലൂടെയും കുന്നുകയറിയും ഇറങ്ങിയുമുള്ളയാത്ര. ഇടയ്ക്ക് വിശപ്പുതീര്‍ക്കാനും വണ്ടിയില്‍ ഇന്ധനം നിറയ്ക്കാനുമായി രണ്ടിടത്ത് ഇറങ്ങിയതൊഴിച്ചാല്‍ വിശ്രമം അധികമില്ല, രാത്രി എട്ടരയോടെ ഞങ്ങള്‍ എല്‍എ നഗരം പൂകി, ഹോളിവുഡ് എന്ന പച്ചയില്‍ വെളുത്ത അക്ഷരങ്ങളുള്ള ബോര്‍ഡ് കണ്ടപ്പോള്‍ത്തന്നെ ആവേശം ഉച്ചിയിലെത്തി. പിന്നെ ഹോട്ടലിലെത്തി കുളിയുംകഴിഞ്ഞ് പിറ്റേന്നത്തെ യാത്രകളും പ്ലാന്‍ചെയ്ത് ഉറക്കം. അവന് നേരത്തേ വന്നിട്ടുണ്ടെന്നതുകൊണ്ടുതന്നെ എവിടെപ്പോണം, എന്തുചെയ്യണമെന്നെല്ലാമുള്ള ആലോചനകള്‍ക്ക് വലിയ സ്ഥാനമില്ലായിരുന്നു.<br />
<div style="text-align: left;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj54sByN7DSGgfLUhYyS_shckybQEY-KcmcXyZEPoPkjP5MqjocpmuNNaK0bgBJ9ksiRpZqPMiDHuqKdmrX4kxDcquuKB6biea5gZNbobCQRy1Pc6AMTB3gWjnQEFmXcTEy8fsBfCmuhlc/s1600/IMG_0295.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj54sByN7DSGgfLUhYyS_shckybQEY-KcmcXyZEPoPkjP5MqjocpmuNNaK0bgBJ9ksiRpZqPMiDHuqKdmrX4kxDcquuKB6biea5gZNbobCQRy1Pc6AMTB3gWjnQEFmXcTEy8fsBfCmuhlc/s320/IMG_0295.JPG" width="320" /></a></div>
<br />
<br /></div>
<div class="separator" style="clear: both; text-align: left;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqPUTuGqu-byHoCjw3OYkZzeOl7JBaLoimeN5RrNxiCkCnmYo211cg2qiiXsIcp3tC4tD_72CwpkEvWmx_w4gkSlsGZcIqp6FT4P5v7M6vay6tk9JI1DyxijV6h_U6q8AI3AKWLyv6fZ0/s1600/6.png" imageanchor="1" style="margin-left: 1em; margin-right: 1em;"></a>കാലത്ത് ആദ്യത്തെ ലക്ഷ്യം എല്‍എ ഡൗണ്ടൗണ് ആയിരുന്നു. ഞങ്ങള്‍ താമസിക്കുന്ന സാന്റ ക്ലാരയിലെപ്പോലെയല്ല, ആളുകളുണ്ട് നിറയെ, ബസുകളും മറ്റ് വാഹനങ്ങളുമുണ്ട് നിരത്തില്‍ , സാന്റ ക്ലാരയില്‍ ഒരു ബസ് കണ്ടുകിട്ടണമെങ്കില്‍ ചുരുങ്ങിയത് ഒരുമണിക്കൂര്‍ നടക്കണം, സിറ്റിയെന്നാണ് പറച്ചിലെങ്കിലും ചില്ലറ ഷോപ്പുകളും അപ്പാര്‍ട്മെന്റുകളുമൊഴിച്ചാല്‍ സാന്റ ക്ലാര എപ്പോഴും ഉറങ്ങിക്കിടക്കുന്നതുപോലെയാണ്. ആളനക്കം കേള്‍ക്കണമെങ്കില്‍ അപ്പുറത്ത് സാന്‍ ഹോസെയിലെത്തണം., ഡൗണ്‍ ടൗണിലേയ്ക്കുള്ള വഴിയില്‍ ഡിസ്നി കണ്‍സേര്‍ട്ട് ഹാളും, മ്യൂസിക് സെന്ററും അടുത്തുള്ള കാത്തലിക് ചര്‍ച്ചും കണ്ടു. പള്ളിയില്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പ്പാപ്പ സന്ദര്‍ശനം നടത്തിയകാലത്ത് ഇട്ട കോട്ടും ഇരുന്ന കസേരയുമെല്ലാം സൂക്ഷിച്ച് വച്ചിട്ടുണ്ട്. പള്ളിയിലെ ചിത്രങ്ങളും ശില്പങ്ങളുമെല്ലാം ഗംഭീരമാണ്. </div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiArxBAl4rYWBKhmsGzfvxFOO3MwATw3tf0HwqRsyj1DsuXXiFxEb6-C-pac99HJyTpN8xUj2nnNuZZMf9guKlFv7kamO8bnhRV9xXQlxwvCv4gXsZUdRMT9Dox_STO_k7dRypMc2yUeaQ/s1600/6.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="235" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiArxBAl4rYWBKhmsGzfvxFOO3MwATw3tf0HwqRsyj1DsuXXiFxEb6-C-pac99HJyTpN8xUj2nnNuZZMf9guKlFv7kamO8bnhRV9xXQlxwvCv4gXsZUdRMT9Dox_STO_k7dRypMc2yUeaQ/s320/6.png" width="320" /></a></div>
<br />
<br />
<br />
<br />
പിന്നെ പോയത് ടോക്കിയോ ടൗണിലേയ്ക്കാണ്. ജപ്പാന്‍കാര്‍ ഏറെയുള്ള സ്ഥലമാണിത്. ജപ്പാന് ശൈലിയിലുള്ള കെട്ടിടങ്ങളും ജപ്പാനീസ് ഭക്ഷണവും വസ്ത്രങ്ങളും കിട്ടുന്ന കടകളുമെല്ലാം ഏറെയുണ്ടിവിടെ. അടുത്തലക്ഷ്യം ഈ ഭാഗത്തുള്ള ചൈന ടൗണ്‍അന്വേഷിച്ചായിരുന്നു. പക്ഷേ ചെന്നെത്തിയത് പഠിച്ച മാപ്പിലൊന്നും അധികം കാണാതിരുന്ന ഒരു ഭാഗത്ത്. മെക്സിക്കോക്കാരുടെ ഒരു പരമ്പരാഗത വീഥിലിയേക്കാണ്. അവിടെ മെക്സിക്കന്‍ വസ്ത്രങ്ങളും, തുകല്‍ ഉല്‍പ്പന്നങ്ങളും കരകൗശലവസ്തുക്കളുമെല്ലാം വില്‍ക്കുന്ന ചെറിയചെറിയ കടകള്‍(നമ്മുടെ നാട്ടിലെ പെട്ടിക്കടപോലെ)നിരനിരയായി കിടക്കുന്നു. പിന്നെ മെക്സിക്കന്‍ ഭക്ഷണം കിട്ടുന്ന റസ്റ്റോറന്റുകള്‍ എല്ലാമുണ്ട്. കണ്ടാല്‍ ഇഷ്ടപ്പെടുന്ന എന്തൊക്കേയോ ഉണ്ട്, ചിലതെല്ലാം ഞാന്‍ വാങ്ങി, ചിലതില്‍ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറിലുള്ള ഡോളര്‍ കണ്ട് ഞെട്ടി ഞാനതുപോലെതന്നെ തിരിച്ചുവച്ചു. കൂട്ടത്തില്‍ തുകല്‍ ഉല്പന്നങ്ങള് മാത്രം വില്‍ക്കുന്ന ചില കടകളുണ്ട്, ഒറിജിനല്‍ തുകലിന്റെ മണം, തുകല്‍ ബാഗുകളും ചെരുപ്പുകളും അവിടെത്തന്നെ ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്നു. ചില സാധനങ്ങള്‍ തിരഞ്ഞ് ഈ തെരുവിലൂടെ രണ്ടുവട്ടം അങ്ങോട്ടുമിങ്ങോട്ടും നടന്നുകഴിഞ്ഞ് ചൈന ടൗണിന്റെ ദിശ കണ്ടുപിടിച്ച് അങ്ങോട്ട് നടന്നു.<br />
<br />
ഒരു കൊച്ചു ചൈന സൃഷ്ടിച്ചെടുത്തപോലെയാണ് ചൈന ടൗണ്‍, ചൈനീസ് വസ്തുക്കള്‍കിട്ടുന്ന കടകള്‍, ഭക്ഷണശാലകള്‍, പലചരക്ക് കടകള്‍, കരകൗശലക്കടകള്‍. തുണിക്കടകളിലും മറ്റും അപ്രതീക്ഷിതമായ വിലക്കുറവ് കണ്ട് ഞാന്‍ ചിലതെല്ലാം സ്വന്തമാക്കുകയും ചെയ്തു. ഇവിടെവച്ചായിരുന്നു ഉച്ചഭക്ഷണം. പക്ഷേ ഭക്ഷണം ഞങ്ങളെ നിരാശപ്പെടുത്തി, ഞാന്‍ ചൈനീസ് ഫുഡ് കഴിച്ചിട്ടുള്ളത് നാട്ടിലെ ഇന്ത്യനൈസ്ഡ് ചൈനീസ് റസ്റ്റോറന്റുകളില്‍ നിന്നും പിന്നെ ഇവിടെ വന്നതില്‍പ്പിന്നെ പാണ്ഡ ഫുഡ്സ് പോലുള്ള അമേരിക്കനൈസ്ഡ് ചൈനീസ് റസ്റ്റോറണ്ടുകളില്‍ നിന്നുമാണ്. എന്നാല്‍ ആ രുചിയും പ്രതീക്ഷിച്ച് ചൈന ടൗണിലെ ഹോട്ടലില്‍ കയറിയ ഞങ്ങള്‍ക്ക് പലതരം സാധനങ്ങള്‍ വാങ്ങിച്ചെങ്കിലും നിരാശയായിരുന്നു ഫലം, അല്പമെങ്കിലും കഴിയ്ക്കാന്‍ കഴിഞ്ഞത് ഞണ്ടിന്റെ ഇറച്ചിയിട്ടുണ്ടാക്കിയ ഫ്രൈഡ്റൈസായിരുന്നു.
ഭക്ഷണക്കാര്യം നിരാശതന്നുവെങ്കിലും അടുത്തത് ഹോളിവുഡിലേയ്ക്കാണല്ലോയെന്ന ചിന്ത എന്നെ സന്തോഷത്തിലേയ്ക്ക് തിരിച്ചെത്തിച്ചു. <br />
<br />
അവിടെനിന്നും മെട്രോ തീവണ്ടിയില്‍ കയറി ഹോളിവുഡിന് ടിക്കറ്റെടുത്തു. കാലത്തു കയറിയ ബസില്‍ നിന്നും ഒരു ദിവസത്തെ യാത്രക്കുവേണ്ട ഒരു കാര്‍ഡ് എടുത്തിരുന്നതിനാല്‍ മറ്റ് പൊല്ലാപ്പൊന്നുമില്ല, കയറുന്നതിന് മുമ്പേ സ്റ്റേഷനിലുള്ള മോണിറ്ററില്‍ അത് സൈ്വപ്പ് ചെയ്യുക, തീവണ്ടി വരുമ്പോള്‍ കയറിയിരിക്കുക അത്രതന്നെ. ഹോളിവുഡില്‍ എത്തുന്നതുവരെ വളരെ കുറച്ചുദൂരം മാത്രമാണ് പുറംലോകത്തുകൂടി റെയില്‍ കടന്നുപോകുന്നത്, കൂടുതലും അണ്ടര്‍ഗ്രൗണ്ടിലൂടെയാണ് യാത്ര സ്റ്റേഷനുകളും അങ്ങനെതന്നെ മൂന്നും നാലും നിലകളിലായി ഭൂമിക്കടിയിലേയ്ക്ക് പണിതിരിക്കുന്ന സ്റ്റേഷനുകള്‍.
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiVxp6bGXjRvYjbcidZZh-bT-PEu4UHKmvMaYPAPUgSAAPuBSWn3WoVRAttNpZ_hAtrSBgcp-Yf7tPR1RgnuPtkeJMcsAoMq7yCd-moSFvj2Nx1cL91bnQeZyMGv_t75EFvFayN4PeBQzE/s1600/2.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="230" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiVxp6bGXjRvYjbcidZZh-bT-PEu4UHKmvMaYPAPUgSAAPuBSWn3WoVRAttNpZ_hAtrSBgcp-Yf7tPR1RgnuPtkeJMcsAoMq7yCd-moSFvj2Nx1cL91bnQeZyMGv_t75EFvFayN4PeBQzE/s320/2.png" width="320" /></a></div>
കണ്ണടച്ചുതുറക്കും മുമ്പേ ഹോളിവുഡിലെ സ്റ്റേഷനില്‍ വണ്ടിയെത്തി. ഹോളിവുഡിലേയ്ക്കാണല്ലോ എന്നോര്‍ത്ത് ഞാനിങ്ങനെ തുള്ളിച്ചാടി നടക്കുകയായിരുന്നു. സ്റ്റേഷനില്‍ നിന്നും കയറി പുറത്തേയ്ക്കു വന്നപ്പോള്‍ത്തന്നെ അതാ ഫുട്പാത്തില്‍ ആള്‍ക്കൂട്ടം, നോക്കുമ്പോള്‍ ഒരു പെരുമ്പാമ്പിനെയും തോളത്തിട്ട് ഒരു ചങ്ങാതി നില്ക്കുന്നു. പിന്നെയും മുന്നോട്ടെത്തിയപ്പോള്‍ പാമ്പാശാന്മാന്‍ ഒന്നും രണ്ടുമല്ല, മസിലുകള്‍ കാണിച്ച് കഴുത്തില്‍ പാമ്പിനെ ചുറ്റിയിട്ടും മറ്റും അവരങ്ങനെ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ റെഡിയായി നില്ക്കുന്നു. കൂട്ടത്തില്‍ മര്ലിന് മണ്‍റോയുണ്ട്, അര്‍നോള്‍ഡ് ഷാസ്നഗറുണ്ട്, എന്റെ പ്രിയതാരം മൈക്കല്‍ ജാക്സണുണ്ട്, കുട്ടികളെ പാട്ടിലാക്കാനായി പ്രശസ്തമായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും റോബോട്ടുകളുമുണ്ട്. ഇവരെയൊക്കെ നന്നായിട്ടൊന്ന് കാണണമെന്നും ഇത്തിര ഡോളര്‍ പോയാലും ജാക്സണ് ഫിഗറിന്റെ കൂടെ നിന്നൊരു ഫോട്ടോ എടുക്കണമെന്നുമൊക്കെ ആഗ്രഹമുണ്ടായിരുന്നെങ്കിലും അവിടെയും ഇവിടെയുമായി കറങ്ങി നില്ക്കുന്ന പാമ്പിനെ തോളിലിട്ടവര്‍ എനിയ്ക്കതിനുള്ള അവസരം തന്നില്ല, രാത്രി പാമ്പിനെ സ്വപ്നം കാണാനുള്ള മനക്കരുത്തില്ലാത്തതിനാല്‍ എത്രയും പെട്ടെന്ന് ആ തിരക്കില്‍ നിന്നും അവനെയും പിടിച്ചുവലിച്ച് ഞാന്‍ കടന്നു.
<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi15XupEPmG6mJE0VyHXWYVEv5NXfNvELDFyKij6q1_rgGfjmq1wK6sQTBkvhNVb3p47QUk0tZGqxH24Cfak_7tC0u1hr2ieM3sJ1qiKdR1JkBSBzJKjBT4lHG8wZYny3iGHNS3_Jv7MLM/s1600/IMG_0393.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi15XupEPmG6mJE0VyHXWYVEv5NXfNvELDFyKij6q1_rgGfjmq1wK6sQTBkvhNVb3p47QUk0tZGqxH24Cfak_7tC0u1hr2ieM3sJ1qiKdR1JkBSBzJKjBT4lHG8wZYny3iGHNS3_Jv7MLM/s320/IMG_0393.JPG" width="320" /></a></div>
<br />
തലേരാത്രി ഹോളിവുഡിലെ പ്രധാന വിനോദപരിപാടികള്‍ എന്താണെന്ന് തിരയുന്നതിനിടയില്‍ കണ്ട പ്രധാനപ്പെട്ടകാര്യം ബിവര്‍ളി ഹില്‍സിലെ സ്റ്റാര്‍ ഹോംസ് കണ്ടുകൊണ്ടുള്ള ഒരു റൈഡായിരുന്നു. നെറ്റില്‍ നോക്കിയപ്പോള്‍ മുടിഞ്ഞ ഫീസ്. സംഗതി പറഞ്ഞപ്പോള്‍ നല്ല കോസ്റ്റ്ലിയാണെന്ന അവന്റെ കമന്റും. ഹോളിവുഡിലൂടെ നടക്കുമ്പോഴും ആ യാത്രതന്നെയായിരുന്നു എന്റെ മനസ്സില്‍ കാര്യം മറ്റൊന്നുമല്ല, സ്റ്റാര്‍ ഹോംസ് ട്രിപ്പില്‍ മൈക്കല്‍ ജാക്സണ് താമസിച്ച വീടും ഉള്‍പ്പെടുത്തിയിട്ടുണ്ട്. <br />
<br />
അങ്ങനെ തെരുവിലൂടെ ഓരോന്ന് കണ്ട് നടക്കുന്നതിനിടയില്‍ അവനെന്നേം പിടിച്ചുവലിച്ച് മറുഭാഗത്തേയ്ക്ക് നടക്കുന്നു. ചില ചെറുക്കന്മാരുമായി സംസാരിക്കുന്നു സ്റ്റാര്‍ ഹോംസ് റൈഡിന്റെ ടിക്കറ്റെടുക്കുന്നു. അങ്ങനെ എന്റെ മറ്റൊരാഗ്രഹം കൂടി സാധിയ്ക്കുന്നു. പിന്നെ വണ്ടിവരാനുള്ള കാത്തിരിപ്പായി.
ഇതിനിടെ ഇവന്മാര് പറ്റിയ്ക്കുമോ, വണ്ടി വരാതിരിക്കുമോയെന്നുള്ള എന്റെ പതിവ് സംശയങ്ങള്‍. എന്തായാലും വണ്ടി വന്നു. എല്ലാവരും അനുസരണയുള്ള ആട്ടിന്കുട്ടികളെപ്പോലെ ടിക്കറ്റെടുത്ത മുറയ്ക്ക് വണ്ടിയില്‍ കയറിയിരുന്നു. വണ്ടി കുന്നുകയറിപ്പോകുന്നു, ആദ്യം നിര്‍ത്തിയത് ഹോളിവുഡ് സൈന്‍ കാണാനാണ്. ദൂരെ മലയുടെ ചരിവിലായി എഴുതിവച്ച ഹോളിവുഡ് എന്ന സൈന്‍ വ്യക്തമായി കാണുക, ഫോട്ടോ എടുക്കുക എന്നിവയാണ് ലക്ഷ്യം. മാത്രമല്ല ഈ ഉയരത്തില്‍ കയറി നില്ക്കുമ്പോള് താഴെ എല്‍എ ഡൗണ്‍ ടൗണിന്റെ ദൃശ്യം മനോഹരമായി കാണുകയും ചെയ്യാം. ഫോട്ടോയെടുക്കലും മറ്റും കഴിഞ്ഞ് എല്ലാവരും വീണ്ടും വണ്ടിയില്‍.
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgaTwMckqgM89DI9UIKNKRZ9sx6KQu6l-b6vmjmuRHMtmqsAb7cHX_vnOi7cFNq1B2C89r6pVYxyLW5ZIBAxauCShVMeo5MQoEQVB3zERR_BqZoFvA-VSHR8gshiCeo9I9o3RG46eyvBlM/s1600/4.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="228" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgaTwMckqgM89DI9UIKNKRZ9sx6KQu6l-b6vmjmuRHMtmqsAb7cHX_vnOi7cFNq1B2C89r6pVYxyLW5ZIBAxauCShVMeo5MQoEQVB3zERR_BqZoFvA-VSHR8gshiCeo9I9o3RG46eyvBlM/s320/4.png" width="320" /></a></div>
സ്റ്റാര്‍ ഹോം ടൂര്‍ എന്നാണ് പേരെങ്കിലും ഒരു സ്റ്റാര്‍ ഹോമും ശരിയ്ക്കു കാണാന്‍ അവസരമില്ലെന്നതാണ് സത്യം. ആദ്യം കണ്ടത് ജന്നിഫര്‍ അനിസ്റ്റണ്‍ന്റെ വീടാണ്. ഇതാ എന്റെ ഇടതുവശത്തായി അകലെ ആ കുന്നിന് പുറത്ത് കാണുന്നതാണ് ഇന്നാരുടെ വീട്. എന്റെ വലതുവശത്തായി നീല പെയിന്റടിച്ച വീടാണ് മറ്റേയാളുടെ വീട് എന്നിങ്ങനെ ഗൈഡ് കൂടിയായ ഡ്രൈവര്‍ പറയുമ്പോള്‍ നമ്മള് ചാഞ്ഞും ചരിഞ്ഞും നോക്കണം. എന്തായാലും മിന്നായം പോലെ എന്തൊക്കെയോ കാണാം. കൂട്ടത്തില്‍ ടോം ക്രൂസ്, ജാക്കി ചാന് തുടങ്ങിയ വമ്പന്മാരുടെയും ചില സാധാരണ നടീനടന്മാരുടെയുമൊക്കെ വീടുകളുണ്ടായിരുന്നു. കുറേക്കഴിഞ്ഞാണ് ജാക്സണ് താമസിച്ചിരുന്ന വീടിനടുത്തെത്തിയത്. വലിയ ചുറ്റുമതിലുള്ള വീട് വണ്ടിയിലിരുന്ന് കാണുക പ്രയാസമാണ് എന്നാലും ഗേറ്റും മുകള്‍ നിലയും മൂടിവച്ചിരിക്കുന്ന ഒരു കാറുമെല്ലാം ഞാന്‍ ക്യാമറയില്‍ പകര്‍ത്തി. <br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiW5-diUmlU5M6flRwG5ZdcWYBlvAIUpZgYgdUpzb3wnzvRkNFgsARn0VfA9VVwZEKpoL19qQ3WpVZTmAQI4D98GxOywJ8MWrmA7wgyg6ACpIMjw59tDVeNFTtyFntXTDX6LwVQcSRgY1U/s1600/IMG_0379.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiW5-diUmlU5M6flRwG5ZdcWYBlvAIUpZgYgdUpzb3wnzvRkNFgsARn0VfA9VVwZEKpoL19qQ3WpVZTmAQI4D98GxOywJ8MWrmA7wgyg6ACpIMjw59tDVeNFTtyFntXTDX6LwVQcSRgY1U/s320/IMG_0379.JPG" width="320" /></a></div>
<br />
<br />
കുഞ്ഞായിരുന്നപ്പോള്‍ ജാക്സണ് സംഗീതപരിപാടികള്‍ അവതരിപ്പിച്ചിരുന്ന ഒരു ഓഡിറ്റോറിയം യാത്രയുടെ തുടക്കത്തില്‍ത്തന്നെ കണ്ടിരുന്നു. ജാക്സണ്‍ന്റെ വീട് കണ്ടതോടെ എന്റെ ആക്രാന്തം അവസാനിച്ചു. പിന്നെയുള്ള ഒരു പ്രലോഭനം ഡേവിഡ് ബക്കാമിന്റെ വീടായിരുന്നു, അതിനെപ്പറ്റി ഡ്രൈവര്‍ ഒന്നും മിണ്ടിയില്ല, ആരും ചോദിച്ചുമില്ല. ഇടക്ക് അയാള്‍ യാത്രയുടെ ഓപ്പറേറ്റര്‍മാരുടെ ഫോണ്‍വിളികള്‍ക്ക് മറുപടി നല്കുന്നുണ്ടായിരുന്നു. വേഗം തിരിച്ചെത്തുക അടുത്തസംഘം അക്ഷമരായി കാത്തുനില്ക്കുന്നു എന്നതു തന്നെയായിരുന്നു ഫോണ്‍ വിളികളുടെ ഉള്ളടക്കം, തിരക്കായതുകൊണ്ടാകാം അയാള്‍ ബക്കാമിന്റെ വീട് കാണിച്ചില്ല.
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjs6qg2U2jjY34Uzie2O9up1NK8o8Vgze7Wwk02-87uRN4azd35UbsCUw3BmsSaXmc9L71wNCzSR92V6wz3cldL2c3BZT3w6L1IovluhDoZ6Q_1pALE9vO0zRFP6jPLD_VF8O2TrzsfMxw/s1600/3.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="239" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjs6qg2U2jjY34Uzie2O9up1NK8o8Vgze7Wwk02-87uRN4azd35UbsCUw3BmsSaXmc9L71wNCzSR92V6wz3cldL2c3BZT3w6L1IovluhDoZ6Q_1pALE9vO0zRFP6jPLD_VF8O2TrzsfMxw/s320/3.png" width="320" /></a></div>
പിന്നെ തിരികെ വീണ്ടു ഹോളിവുഡിലേയ്ക്ക്, അപ്പോഴേയ്ക്കും വേകുന്നേരമായിരുന്നു. തെരുവില്‍ നല്ല തിരക്ക്. യാത്രാക്ഷീണം തീര്‍ക്കാന്‍ ഭക്ഷണം കഴിച്ചശേഷം വീണ്ടും തെരുവ് തെണ്ടല്. ഓസ്കാര്‍ അവാര്‍ഡ് ദാനച്ചടങ്ങ് നടക്കുന്ന ഡോള്‍ബി തിയേറ്റര്‍, തൊട്ടടുത്തായുള്ള മാഡം തുസ്സേഡ് മെഴുകു മ്യൂസിയം ഇതെല്ലാം കണ്ടിറങ്ങിക്കഴിഞ്ഞപ്പോള്‍ ഞാന്‍ പുതിയൊരു താല്‍ക്കാലിക ഹോബി കണ്ടുപിടിച്ചു. ഹോളിവുഡ് വീഥിയിലെ ഫുട്പാത്തുകളിലെല്ലാം കറുത്ത ഗ്രാനൈറ്റ് പതിച്ചിട്ടുണ്ട്, അതിന് മുകളിലായി ചുവന്ന നിറത്തിലുള്ള നക്ഷത്രങ്ങളാണ് ഈ നക്ഷത്രങ്ങളിലെല്ലാം പുകള്‍പെറ്റ അഭിനേതാക്കള്‍, കാര്‍ട്ടൂണ്‍, അനിമേഷന്‍ കഥാപാത്രങ്ങള്‍, ഗായകര്‍, വാദ്യോപകരണവിദഗ്ധര്‍, ടെലിവിഷന്‍ താരങ്ങള്‍ തുടങ്ങിയവരുടെ പേരുകള്‍ സ്വര്ണനിറത്തില് പതിച്ചിരിക്കുകയാണ്. വാക്ക് ഓഫ് ഫെയിം എന്നാണിതിന് പേര്. ഇക്കൂട്ടത്തില്‍ അറിയാവുന്നവരുടെയൊക്കെ പേരുകള്‍ കണ്ടുപിടിച്ച് ആ നക്ഷത്രങ്ങള്‍ ക്യാമറയിലാക്കുകയായിരുന്നു പിന്നത്തെ പരിപാടി. ടോം ക്രൂസിനെയും ഷാസ്നഗറിനെയും ഷ്രക്കിനെയുമൊക്കെ ഞാനങ്ങനെ സ്വന്തമാക്കി. ഹോളിവുഡിലെ തിരക്കുള്ള ഭാഗം കഴിഞ്ഞ് പുറത്തേയ്ക്കും നീളുന്നുണ്ട് വാക്ക് ഓഫ് ഫെയിം.
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh9Tdu7alSy6C3tz9QDL2NIAUYF2Oq10LrDoKKpnkUCNG4ejg5znozv1bij4i5bVEu4GghVlbkCDyDnDtwxYnKWLLcallVsiiNvVBQxUz1fGKprKYjMnuMnuF0ILsswmta_cD39E7wNVnc/s1600/5.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="290" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh9Tdu7alSy6C3tz9QDL2NIAUYF2Oq10LrDoKKpnkUCNG4ejg5znozv1bij4i5bVEu4GghVlbkCDyDnDtwxYnKWLLcallVsiiNvVBQxUz1fGKprKYjMnuMnuF0ILsswmta_cD39E7wNVnc/s320/5.png" width="320" /></a></div>
പിന്നത്തെ ലക്ഷ്യം ഇവിടത്തെ സുവനീര്‍ കടകളായിരുന്നു. പലേടത്തായി കയറിയിറങ്ങി കുറേ സുവനീറുകളും സംഘടിപ്പിച്ചു. അപ്പോഴേയ്ക്കും ഏതാണ്ട് ഇരുട്ടായിത്തുടങ്ങി. അതോടെ വിശപ്പിന്റെ വിളിയും തുടങ്ങി, ബ്രഡിനുള്ളില്‍ ഇറച്ചി വച്ചുകഴിയ്ക്കുന്ന ഇടപാടിനോട് എനിയ്ക്ക് വലിയ താല്‍പര്യമില്ലാത്തതിനാല്‍ത്തന്നെ ഹോളിവുഡില്‍വച്ച് എന്ത് കഴിയ്ക്കുമെന്ന് ആലോചിച്ച് കണ്‍ഫ്യൂഷനായി നടക്കുകയാണ് ഞങ്ങള്‍. അപ്പോഴതാ പെട്ടെന്ന് ഒരു ബോര്‍ഡ് തിളങ്ങുന്നു അര്‍ബന്‍ മസാലയെന്ന പേരില്‍ ഒരു ഇന്ത്യന്‍ റസ്റ്റോറന്റ്, പിന്നെ അമാന്തിച്ചില്ല കയറിച്ചെല്ലുന്നു ഓര്‍ഡര്‍ ചെയ്യുന്നു, വെജും നോണ്‍വെജുമെല്ലാമുണ്ട്. അമേരിക്കയിലെത്തി കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ ഇത്രയും രുചിയോടെ നമ്മുടെ സ്വന്തം ചിക്കന്‍ കറിയും റൈസും വേറെ എവിടെയും കിട്ടിയിട്ടില്ല.
<br />
<br />
വയറിന്റെകാര്യം തരപ്പെട്ടസന്തോഷത്തില്‍ ഞങ്ങള്‍ വീണ്ടുംകുറച്ച് നടന്ന് ഹോളിവുഡ് വീഥിയുടെ കവാടത്തിലെത്തി പടങ്ങളൊക്കെയെടുത്തു. കുറച്ച് ഇരുട്ടുന്നതുവരെ അവിടെ കറങ്ങിനടക്കാമെന്നുവച്ചത് രാത്രിയിലെ ഹോളിവുഡ് കാണുകയെന്ന ഉദ്ദേശത്തോടെയായിരുന്നു. എന്നാല്‍ എട്ടുമണിയായതോടെ കടകളെല്ലാം അടച്ചുതുടങ്ങി, പിന്നെ ചില ഹോട്ടലുകളും ബാറുകളും മാത്രമേ തുറന്നുകിക്കകുന്നുള്ളു, ആളുകളൊഴിയുകയും ചെയ്തു. എന്നാല്‍പ്പിന്നെ നിന്നിട്ടുകാര്യമില്ലെന്ന് തോന്നിയതോടെ എട്ടരമണിയോടെ ബസ് പിടിച്ച് ഞങ്ങള്‍ വീണ്ടും ഹോട്ടലിലേയ്ക്ക്. ഒട്ടും പ്രതീക്ഷിക്കാതെ ഏറെ ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങള്‍ കാണാന്‍ കഴിഞ്ഞുവെന്ന യാഥാര്‍ത്ഥ്യം എനിയ്ക്കപ്പോഴും അവിശ്വസനീയമായി തോന്നുകയായിരുന്നു. <br />
<br />
അടുത്ത ദിവസത്തെ ലക്ഷ്യം യൂണിവേഴ്സല്‍ സ്റ്റുഡിയോ കാണുകയെന്നതായിരുന്നു. പലതരം റൈഡുകളുണ്ട് റൈഡുകളുണ്ട് എന്ന് അവന് ഉറങ്ങുന്നതിന് മുമ്പായി ആവര്‍ത്തിച്ച് പറയുന്നുണ്ടായിരുന്നു. എന്തായിരിക്കും ഈ സംഭവങ്ങള്‍ എന്നോര്‍ത്ത് ആകാംഷയോടൊപ്പം ചെറിയ പേടിയുമുണ്ടായി. നാട്ടിലെ തീം പാര്‍ക്കുകളിലെ ചില വാട്ടര്‍ റൈഡുകളൊക്കെ എനിയ്ക്ക് വല്ലാത്ത പേടിയാണ്, ഇനി അതുപോലെ വല്ലതുമാവുമോയെന്ന് സംശയം എന്തായാലും വേണ്ടില്ല വരുന്നേടത്ത് വച്ച് കാണാം എന്ന് വിചാരിച്ച് ഞാനും ഉറക്കത്തിലേയ്ക്ക് പോയി.സിജി സുരേന്ദ്രന്http://www.blogger.com/profile/00523930979142696909noreply@blogger.com3tag:blogger.com,1999:blog-376502567947211504.post-76299551006962863132012-05-21T22:03:00.001-07:002012-05-21T22:03:25.796-07:00കുളി, വിയര്‍പ്പ്, നാറ്റം അങ്ങനെ പലവിധം.......!വിയര്‍പ്പുമണമാണത്രേ!<br /><br />നാളേറെയായി മാറാത്ത അഴുക്കുടുപ്പുകളില്‍,<br /><br />വിയര്‍പ്പ് ഉണങ്ങിപ്പൊടിയുന്നെന്ന്....<br /><br />ലഹരി നല്കുന്ന മാല്‍ബറോ മണത്തിനും മീതേ,<br /><br />ലാവണ്ടര്‍ നീരിന്റെ ഉന്മത്തഗന്ധത്തിനും മീതേ,<br />വിയര്‍പ്പു നാറ്റം പടരുന്നുവെന്ന്....!<br /><br /> <br /><br />ഇടയ്ക്ക് സംശയിയ്ക്കുന്നുമുണ്ട്,<br /><br />വിയര്‍പ്പല്ലിത് ഏതോ വില കുറഞ്ഞ,<br /><br />പഴയകാല ഫില്‍ട്ടറില്ലാ സിഗരറ്റിന്റെ ഗന്ധമാണെന്ന്...<br />...ഹാ!<br /><br /> <br /><br />ഇനിയുമൊന്ന് സ്വയം കഴുകിത്തുടച്ചില്ലെങ്കില്‍<br /><br />കുളിയ്ക്കായ്മയുടെ ഈ<br /><br />മധുരപ്പതിനേഴാം ദിനത്തില്‍<br /><br />അവന് കാലിന്റെ കത്രികപ്പൂട്ടില് കുടുക്കി<br /><br />ഞെരിച്ചമര്‍ത്തി പുറത്തേയ്ക്ക്<br />വലിച്ചെറിയും !<br /><br /> <br /><br />കുളിപ്പിയ്ക്കാനൊരു മഴപോലുമില്ല!<br /><br />അതിനാല്‍<br /><br />ഇനി ഞാന്‍ കുളിയ്ക്കട്ടെ<br /><br />കുളിപ്പാത്രത്തില്‍ നിവര്‍ന്നുകിടന്ന്<br /><br />വക്കിലെ പച്ചപ്പായലില്‍<br /><br />വിയര്‍പ്പുകണത്തിന്റെ<br /><br />രൂപങ്ങള്‍ നഖമുനയാല്‍ കണ്ടെടുത്ത്<br /><br />ചൂടുവെള്ളത്തില്‍ സ്വയം കുതിര്‍ത്തെടുത്ത്<br /><br />ചളി തുടച്ചകറ്റി<br /><br />മാല്‍ബറോയ്ക്കും മീതെ<br /><br />സുഗന്ധം പരത്തി ഞാന്‍ കിടപ്പറ പൂകട്ടെ....!സിജി സുരേന്ദ്രന്http://www.blogger.com/profile/00523930979142696909noreply@blogger.com3tag:blogger.com,1999:blog-376502567947211504.post-79426284355526852462012-05-02T13:18:00.003-07:002012-05-10T09:33:56.832-07:00സ്വന്തം വീട്ടില്‍ വിരുന്നുകാരിയായപ്പോള്‍<p>വളരെപ്പണ്ടുമുതലേ തന്നെ എന്നു വച്ചാല്‍ തിരിച്ചറിവുണ്ടാകുന്നതിനും എത്രയോ മുമ്പേ കല്യാണമെന്ന സംഗതിയോട് വലിയ എതിര്‍പ്പു തോന്നിയിട്ടുണ്ട്. എന്നെ ഓമനിച്ചും ലാളിച്ചും കൊണ്ടുനടന്ന അമ്മയുടെ അനിയത്തി കല്യാണം കഴിഞ്ഞു പോയതോടെയാണ് യഥാര്‍ത്ഥത്തില്‍ ഈ എതിര്‍പ്പ് ഉള്ളിലുടലെടുത്തത്. ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിയ്ക്കുമ്പോഴായിരുന്നു ചേച്ചിയുടെ കല്യാണം കഴിഞ്ഞ് ചേച്ചിയെ ഭര്‍തൃവീട്ടിലാക്കി തിരികെ എല്ലാരും കൂടി വീട്ടിലെത്തിയപ്പോള്‍ ഞാനനുഭവിച്ച ശൂന്യത, കുഞ്ഞായിരുന്ന എനിയ്ക്കന്ന് തേങ്ങലടക്കാന്‍ കഴിഞ്ഞിരുന്നില്ല.<br /><br />പിന്നീട് വീട്ടില്‍ നിന്നും പലരും കല്യാണം കഴിഞ്ഞ് പോയി, ചിലരെ കല്യാണം കഴിച്ച് കൊണ്ടുവന്നു. അതിന്റെ ആഘോഷങ്ങള്‍ക്കിടയിലെല്ലാം ഞാനിങ്ങനെ തിത്തയ്യം വച്ച് നടക്കാറുണ്ടായിരുന്നെങ്കിലും എന്റെ ജീവിത്തതില്‍ ഇങ്ങനെയൊരു ദിവസം വന്നുചേരുകയില്ലെന്നും ഞാനൊരിക്കലും അതിനോളം വലുതാവുകയില്ലെന്നുമുള്ള കുറേ ധാരണകളും കൊണ്ടായിരുന്നു സ്കൂള്‍ കാലത്ത് നടന്നിരുന്നത്. പിന്നെ പതിയെ പത്താം ക്ലാസ് കഴിയുമ്പോഴേയ്ക്കും കല്യാണം കഴിയ്ക്കേണ്ട എന്ന് ഞാനങ്ങ് തീരുമാനിയ്ക്കുകയും ചെയ്തു. ഇതിനെന്തെങ്കിലും പ്രത്യേക കാരണമുണ്ടോയെന്ന് ചോദിച്ചാല്‍ തലവേദനപിടിച്ച ഒരുതരം ഏര്‍പ്പാടാണ് ഈ കല്യാണമെന്ന തോന്നലില്‍ക്കൂടുതല്‍ ഒന്നുമുണ്ടായിരുന്നില്ലതാനം. എന്നാല്‍ പ്രണയത്തിന് ഞാനൊട്ട് എതിരായിരുന്നുമില്ല.<br /><br />പിന്നീട് പഠിപ്പിനിടെ വരുന്ന കല്യാണാലോചനകള്‍ തലവേദനയായി മാറിയപ്പോള്‍ ഞാന്‍ വീട്ടില്‍ നടത്തിയ സമരങ്ങള്‍ക്ക് കണക്കില്ല. വേണ്ടതിലേറെ സ്വാതന്ത്ര്യം തന്നാണ് വളര്‍ത്തിയതെങ്കിലും ഞാന്‍ കല്യാണം കഴിച്ചു കാണമെന്നുള്ള പരന്പരാഗത മോഹത്തില്‍ നിന്നും എന്റെ അച്ഛനും അമ്മയും ബാക്കിയുള്ളവരും മുക്തരായിരുന്നില്ല.ഞാന്‍ തിരിച്ചറിവെത്തിയപ്പോള്‍ കുടുംബത്തില്‍ വീണ്ടും കല്യാണങ്ങള്‍ നടന്നു കസിന് ചേച്ചിമാരില്‍ ഒരാളുടെ കല്യാണം കഴിഞ്ഞപ്പോള്‍ അതുണ്ടാക്കിയ വേദനയ്ക്കും കണക്കില്ല. വളര്‍ന്നുകഴിഞ്ഞിട്ടും കുഞ്ഞുന്നാളിലുള്ള അതേ വാത്സല്യം എനിയ്ക്ക് തന്നിരുന്നു ചേച്ചി, കല്യാണം കഴിഞ്ഞിട്ടും അതിന് മാറ്റമൊന്നുമുണ്ടായില്ലെങ്കിലും, എന്തോ ഒരു മാറ്റമുണ്ടെന്നകാര്യം തിരിച്ചറിയാന്‍ കഴിയുന്നുണ്ടായിരുന്നു. ഇതിനിടെ ഞാന്‍ കെട്ടേണ്ടിവരുമെന്ന പല അവസ്ഥകളില്‍ നിന്നും ബുദ്ധിപൂര്‍വ്വം തടിയൂരിപ്പോന്നുകൊണ്ടിരുന്നു. തീര്‍ത്തും അസാധാരണമായ എന്റെ തീരുമാനത്തിന്റെ ഗുട്ടന്‍സ് പിടികിട്ടാതെ വീട്ടുകാര്‍ പകച്ചിരിക്കെ ഞാന്‍ ഒരു ജോലിയും സംഘടിപ്പിച്ച് ബാംഗ്ലൂരിലേയ്ക്ക് പോയി.</p><br /><br /><p>എന്നെ മനസ്സിലാക്കാന്‍ കഴിയുന്നയാളെ കിട്ടുമെന്നുറപ്പുണ്ടോ? പെട്ടെന്നൊരു ദിവസം ഒരാളെ എങ്ങനെ സ്നേഹിക്കാന്‍ കഴിയും? എന്നു തുടങ്ങി, അച്ഛനും അമ്മയ്ക്കും വ്യക്തമായി ഉത്തരം തരാന്‍ കഴിയില്ലെന്നറിയാവുന്ന ചോദ്യങ്ങള്‍ ചോദിച്ച് ഞാന്‍ പലപ്പോഴും വിപ്ലവക്കൊടിയുയര്‍ത്തി. പിന്നെ ഒടുക്കം അവരെ സമാധാനിപ്പിക്കാനായി കല്യാണം കഴിയ്ക്കണമെന്ന് തോന്നുമ്പോള്‍ തീര്‍ച്ചയായും വീട്ടില്‍ വന്നു പറയുമെന്ന് ഒരു ഉറപ്പം കൊടുത്തു. പിന്നെപ്പിന്നെ പറഞ്ഞിട്ട് കാര്യമില്ലെന്ന് വന്നതോടെ അച്ഛന്റെയും അമ്മയുടെയും നിര്‍ബ്ബന്ധങ്ങളുടെ ശക്തികുറഞ്ഞു. ബാംഗ്ലൂരില്‍ കൂടെയുണ്ടായിരുന്ന കൂട്ടുകാരൊക്കെ പലവഴിയ്ക്കായതോടെ ഒറ്റപ്പെടലും സങ്കടവും എന്നുവേണ്ട ആകെക്കൂടി പ്രശ്നങ്ങള്‍. ഈ ഒറ്റപ്പെടലിനിടെ പഴയ എഴുത്തുപരിപാടി പൊടിതട്ടിയെടുത്ത് ഞാനൊരു ബ്ലോഗറായി. പതിവായി ബ്ലോഗാന്‍ തുടങ്ങിയതോടെ ഒരു കൂട്ടം പുതിയ കൂട്ടുകാരെക്കിട്ടി.</p><br /><br /><p>അങ്ങനെയിരിക്കെയാണ് എന്റെ തല്ലിപ്പൊളി കവിതകള്‍ നന്നാവുന്നുണ്ടെന്ന അഭിപ്രായവുമായി ബ്ലോഗ് വിട്ട് മെയില്‍ ഇന്‍ബോക്സിലേയ്ക്ക് ഒരു സന്ദേശം വരുന്നത്. പതിവായുള്ള വിലയിരുത്തലുകള്‍, പതിയെ അങ്ങോട്ടുമിങ്ങോട്ടുമുള്ള മെയിലുകളുടെ എണ്ണം കൂടി. ഒടുവില്‍ പ്രതീതിയാഥാര്‍ത്ഥ്യത്തില്‍ നിന്നും ആളതാ ഒരു ദിവസം എന്റെ ഓഫീസിന് മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. നേരിട്ട് പരിചയപ്പെട്ടപ്പോ കുഴപ്പമില്ലെന്ന് പരസ്പരം തോന്നിയതോടെ, മെയിലുകള്‍ കുറയുകയും കൂടിക്കാഴ്ചകള്‍ കൂടുകയും ചെയ്തു. എന്റെ ഏകാന്തത എവിടേയ്ക്കോ പോയൊളിച്ചു. പതുക്കെ സൗഹൃദമതാ പ്രണയത്തിന് വഴിമാറുന്നു, എന്തു ചെയ്യാന്‍ ഞങ്ങള്‍ നിസ്സഹായരായി നോക്കിനിന്നു. പ്രണയപ്പനിയുടെ ആദ്യലക്ഷണം കണ്ടുതുടങ്ങിയനാള്‍ തന്നെ ഞാന്‍ അച്ഛന് ഫോണ്‍ ചെയ്ത് ചെലപ്പോ ഞാന്‍ ഒരാളെ പ്രണയിക്കാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചു.</p><br /><br /><p>പതിയെ പനിയങ്ങനെ അസ്ഥിയിലേയ്ക്ക് വ്യാപിയ്ക്കാന്‍ തുടങ്ങി. പക്ഷേ കല്യാണത്തെക്കുറിച്ചൊന്നും ഞങ്ങള്‍ ചിന്തിച്ചതേയില്ല. സിനിമയ്ക്ക് പോവുക, പുറത്ത് കഴിയ്ക്കാന്‍ പോവുക, അവധി ദിവസങ്ങളില്‍ നീളന്‍ ഡ്രൈവിന് പോവുക തുടങ്ങിയ ഹോബികള്‍. എന്തായാലും അധികം വൈകിയില്ല, ജീവിതത്തില്‍ ഒരുമിച്ചാവാമെന്ന തീരുമാനത്തിലേയ്ക്ക് ഞങ്ങള്‍ എത്തിപ്പെടാന്‍. പിന്നെ 2വര്‍ഷം ഒരുമിച്ച് നടന്നു. എന്നും കൂട്ടുകൂടി നടക്കാമെന്നാണെങ്കിലും രണ്ടുപേര്‍ക്കും കല്യാണമെന്ന സാഹസത്തോട് വലിയ താല്പര്യമില്ല. എന്ന് വച്ച് 'ലിവിങ് ടുഗതറി'നോട് ഒരിതും. വീട്ടില്‍ പറയാതെ ആ പണി പറ്റില്ല, പറഞ്ഞാല്‍ സമ്മതവും കിട്ടില്ല. പലനാള്‍ ആലോചിച്ചിട്ടും വഴിയൊന്നും കണ്ടില്ല, ഒടുക്കം ഒരുമിച്ച് പോവണമെങ്കില്‍ ആ സാഹസം തന്നെ വേണമെന്ന് വന്നു, കല്യാണം. എന്റെയൊരു കാര്യം നോക്കണേ, പലതും മനസ്സില്‍ കൊണ്ടു നടന്നിട്ട്, ഒടുവില്‍.. പിന്നെ രണ്ടാളും പരസ്പരം പറയുന്നത് ഇങ്ങനെയായി. വീട്ടുകാരുടെ സമാധാനത്തിന് കല്യാണം, നമുക്ക് കല്യാണം കഴിച്ചിട്ടില്ലെന്ന് വിചാരിയ്ക്കാം, ഭാര്യയും ഭര്‍ത്താവുമായി സ്വയം കണക്കാക്കേണ്ട, എന്നും സുഹൃത്തുക്കള്‍ മാത്രമായിരിക്കാം- ഓകെ എന്നാല്‍ അങ്ങനെ.</p><br /><br /><p>അങ്ങനെ ഇക്കാര്യം ഞാന്‍ വീട്ടില്‍ പറഞ്ഞു. ആളും തരവും ഒക്കെ അന്വേഷിച്ചപ്പോള്‍ അച്ഛനും അമ്മയ്ക്കും സമ്മതക്കുറവില്ല, പക്ഷേ ഒറ്റ കണ്ടീഷന്‍ ലവന്റെ വീട്ടില്‍ സമ്മതിക്കണം, അല്ലേല്‍ ബുദ്ധിമുട്ടാകുമെന്ന് അച്ഛന്. അവരുടെ കാര്യത്തില്‍ ചില ആശങ്കകള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കിലും ആരും സമ്മതക്കുറവ് പറഞ്ഞില്ല, ഏകമകന് വേണ്ടി അവര്‍ സമ്മതം മൂളി എന്ന് പറയുന്നതാവും ശരി. പിന്നെ വീട്ടുകാരുടെ ചര്‍ച്ചകള്‍, പോക്കുവരവുകള്‍ തുടങ്ങി പതിവ് കലാപരിപാടികള്‍. ഇതിനിടെ കല്യാണം കഴിയ്ക്കാന്‍ പോകുന്നുവെന്ന ചിന്ത തരുന്ന അസ്വസ്ഥകളുമായി ഞാന്‍, കല്യാണശേഷം ഉണ്ടായേയ്ക്കാവുന്ന ഉത്തരവാദിത്തങ്ങളെക്കുറിച്ച് ചിന്തിച്ച് തലപുകച്ച് അവനും. ഇടക്ക് പലപ്പോഴും ഇനി കല്യാണം കഴിയ്ക്കുമ്പോഴേയ്ക്കും പ്രണയം മരിയ്ക്കുമോയെന്ന് ഞങ്ങള്‍ സംശയിക്കുകപോലുമുണ്ടായി. കാരണം ഞാന്‍ കല്യാണമെന്ന ഇഷ്ടക്കേടിലേയ്ക്ക് കാലെടുത്തുവെയ്ക്കുന്നതിന്റെ ഫ്രസ്ട്രേഷന്‍ തീര്‍ക്കുന്നത് അവന്റെ മേല്‍. അവന് തിരിച്ചും. പിന്നെ പറയണോ പൂരം, ഒരാള്‍ യുഎസിലും മറ്റേയാള്‍ ബാംഗ്ലൂരിലുമാണെങ്കിലും ഫോണിലൂടെയും ചാറ്റിലൂടെയുമെല്ലാം അടിയോടടി.</p><br /><br /><p>വീട്ടുകാരെ വിളിച്ച് കല്യാണം വേണ്ടെന്ന് വെയ്ക്കാന്‍ പറഞ്ഞാലോയെന്ന ചിന്തവരെയെത്തി പലപ്പോഴും കാര്യങ്ങള്‍. ഒടുവില്‍ കല്യാണമടുത്തുവരുന്നു. എനിയ്ക്കാണെങ്കില്‍ ഒരിടത്തും സ്വസ്ഥത കിട്ടാതായി ജോലിയില്‍ ശ്രദ്ധയില്ല, ഉറക്കമില്ല. കല്യാണം കഴിഞ്ഞാല്‍ കഥയെന്താവുമെന്ന് ഓര്‍ത്ത് പേടി. സ്വാതന്ത്ര്യങ്ങള്‍ നഷ്ടപ്പെടുമോ, മറ്റുള്ളവരുടെ ഇഷ്ടത്തിന് നടക്കേണ്ടിവരുമോ എന്നിങ്ങനെ ഉള്ളില്‍ ഒരായിരം ചോദ്യങ്ങള്‍. പിന്നെ അച്ഛന്, അമ്മ, അനിയന് , എന്റെ വീട്, എന്റെ മുറി അങ്ങിനെ സെന്റിമെന്റ്സ് പലവിധം. പിന്നെ കല്യാണം അച്ഛന് സാമ്പത്തിക ബാധ്യത വല്ലതും വരുത്തിവച്ചേയ്ക്കുമോ, കാര്യങ്ങള്‍ എങ്ങനെ നടക്കുന്നുവെന്നു തുടങ്ങിയുള്ള ആശങ്കകള്‍. കല്യാണത്തലേന്നുരാത്രിവരെ കെട്ടുന്നതിന്റെ പിറ്റേമാസം വേര്പിരിയുമെന്ന ലൈനിലായിരുന്നു ഞങ്ങളുടെ തല്ലുകളുടെ പോക്ക്. ഇതിനിടെ ഐഡന്റിറ്റി ക്രൈസിസ്, അവിടത്തെ വീട്ടുകാര്‍ എങ്ങനെ പെരുമാറുമെന്ന ആലോചനയുണ്ടാക്കുന്ന അരക്ഷിതാവസ്ഥ. വീട്ടിലുള്ളവരെ ഞാനിതിനകം പരിചയപ്പെടുകയും അടുത്തറിയുകയും ഒക്കെ ചെയ്തിട്ടുണ്ടെങ്കിലും എന്തോ ഒരു പേടി.</p><br /><br /><p> ഒടുക്കം പിറ്റേന്ന് രാവിലെയായപ്പോഴേയ്ക്കും വല്ലാത്തൊരു നിസ്സംഗതയിലേയ്ക്ക് ഞാനെത്തിയിരുന്നു. പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത് ആ നിസ്സംഗത ഞാന്‍ സ്വയം അഭിനയച്ചതായിരുന്നുവെന്ന് കല്യാണവും സദ്യയും കഴിഞ്ഞ് ഞങ്ങള്‍ പടിയിറങ്ങിയപ്പോള്‍ അച്ഛന്റെ കണ്ണിലുണ്ടായിരുന്ന വേദന, അമ്മയുടെ മുഖത്തെ അങ്കലാപ്പ്, സങ്കടം പുറത്തുകാണിക്കാതിരിക്കാന്‍ പാടുപെടുന്ന അനിയന്, സകല നിയന്ത്രവും വിട്ട് ഞാന്‍ കരഞ്ഞപ്പോള്‍ അന്തിച്ചുപോയത് പാവം അവനാണ്.കാറിലിരുന്ന് വീടെത്തുന്നതുവരെ പിന്നേം ഞാന്‍ കരഞ്ഞു, ശരിയ്ക്കും പറഞ്ഞാല്‍ കൊല്ലാന്‍ കൊണ്ടുപോകുന്ന ഒരു അവസ്ഥയുണ്ടായിരുന്നു മനസ്സില്‍. അവനോട് തീര്‍ത്താല്‍ തീരാത്ത ദേഷ്യവും തോന്നിത്തുടങ്ങി. കരച്ചിലടങ്ങുന്ന ചില നേരങ്ങളില്‍ ഇത് പ്രണയവിവാഹം തന്നെയാണോയെന്നുപോലും എനിയ്ക്ക് സംശയമുണ്ടായി. പിന്നെ അവിടുത്തെ സ്വീകരണം ആനയിക്കല്‍, വിരുന്നുസല്ക്കാരം ... ഞങ്ങളാണെങ്കില് പരസ്പരം അറിയാത്ത രണ്ടാളുകളെപ്പോലെ വരുന്നവരോട് ചിരിച്ച് കാണിച്ച് മണിക്കൂറുകള്‍ തള്ളിനീക്കി.</p><br /><br /><p>ഒടുവില്‍ എല്ലാ കല്യാണരാത്രികളിലും സംഭവിക്കാറുള്ളതുപോലെ ഞങ്ങള്‍ രണ്ടുപേരും ഒരേ മുറിയില്‍. അന്നുവരെയുള്ള തല്ലുകളുടെ കൊട്ടിക്കലാശം പൊടിപൊടിച്ചു ആദ്യരാത്രിയില്‍, പുറത്തുള്ളവര്‍ വല്ലവരും രണ്ടുപേരുടെയും ഡയലോഗുകള്‍ കേട്ടോയെന്ന് എനിയ്ക്കറിയില്ല. ഒക്കെക്കൂടെ സഹിയ്ക്കാന്‍ വയ്യാതെ ഞാന്‍ വീട്ടിലേയ്ക്ക് വിളിച്ച് അച്ഛനോട് പറയുന്നു, എനിയ്ക്ക് നമ്മടെ വീട്ടില്‍ വരണം, ഇവിടെ നിക്കണ്ടാ..... മേമ്പൊടിയായി കരച്ചിലും. പിന്നെ അച്ഛന്റെ സമാധാനിപ്പിക്കല്‍, നാളെ വരാം മോള് സമാധാനമായിരിക്കൂ. എന്താണിത് കുട്ടിക്കളിയോ, കല്യാണം കഴിഞ്ഞാല്‍ അവിടെയാണ് നിക്കേണ്ടത്, കുട്ടികളെപ്പോലെ വാശിപിടിക്കരുത്- എന്നിങ്ങനെ അമ്മ. അടികൂടി അടികൂടി ഒടുക്കം എപ്പോഴോ രണ്ടുപേരും ഉറങ്ങിപ്പോയി. ഞാനറിയാത്ത കുറേയാളുകള്‍ ആ വീട്ടിലുണ്ടായിരുന്നു, അറിയാത്തയാളുകള്‍ക്കിടയില്‍ പരിചയമില്ലാത്ത വീട്ടില്‍ എനിയ്ക്കായൊരിടം കണ്ടെത്താന്‍ കഴിയാതെ ഞാന്‍ തീന് മേശയിലും അടുക്കളയിലും എന്നുവേണ്ട ആ വീടിന്റെ പല മൂലകളിലുമായി നിന്നും ഇരുന്നും വലഞ്ഞു. അവരെല്ലാം വലിയ സ്നേഹത്തോടെ കാര്യങ്ങള്‍ തിരക്കുകയും സംസാരിക്കുകയുമെല്ലാം ചെയ്യുന്നുണ്ടെങ്കിലും ഒന്നിനോടും ആത്മാര്‍ത്ഥമായി പ്രതികരിക്കാന്‍ പോലും എനിയ്ക്ക് കഴിഞ്ഞില്ല.</p><br /><br /><p>ഞാനിറങ്ങിപ്പോന്ന എന്റെ വീട്ടില്‍ ഒന്നു പോയിനോക്കണമെന്ന അടക്കാനാകാത്ത ആഗ്രഹം. കല്യാണം ഒരു വ്യാഴാഴ്ച, വെള്ളിയാഴ്ച ആദ്യ വിരുന്നിന് പോകാന്‍ പറ്റില്ലെന്ന് പ്രായമുള്ളവര്‍ ആരോ പറഞ്ഞപ്പോള്‍ അത് ഞായറാഴ്ച ത്തേയ്ക്ക് മാറ്റി. ഒരുതരത്തില്‍ വെള്ളിയും ശനിയും തള്ളിനീക്കി, ഞായറാഴ്ച കാലത്ത് വീട്ടിലേയ്ക്ക് തിരിച്ചു. 'നീ വല്ലാതെ ഇന്‍ഡിഫറന്റ് ആകുന്നു'വെന്ന് ഡ്രൈവിങ്ങിനിടെ അവന്റെ കമന്റ്. എനിയ്ക്ക് മറുപടിയില്ല. വീട്ടില്‍ എത്താറാകുന്നതിനനുസരിച്ച് ഉള്ളിലിങ്ങനെ എന്തൊക്കെയോ കാര്യങ്ങള്‍. വീട്ടിലേയ്ക്ക് കയറിയതോടെ സന്തോഷത്തിന് പകരം എന്റെ ഉള്ളിടറുകയായിരുന്നു. വീട്ടില്‍ എല്ലാവരുമുണ്ട്, പക്ഷേ ഒരു അതിഥി വരുന്നതുപോലെ സ്വീകരണം. ബാംഗ്ലൂരില്‍ നിന്നും ലീവിന് വരുന്നപോലെ എനിയ്ക്ക് ഓടി അടുക്കളയിലും എന്റെ മുറിയിലും പോകാന്‍ പറ്റുന്നില്ല. എല്ലാവരും വിശേഷങ്ങള്‍ ചോദിച്ച് എന്റെ വഴിമുടക്കുന്നു. കഴിയ്ക്കാന്‍ ഇരിയ്ക്കാന്‍ പറയുന്നു. എല്ലാവരും അവനോട് സംസാരിക്കുന്നതിനിടെ കിട്ടിയ ഇത്തിരി സമയത്ത് ഞാന്‍ കുളിമുറിയില്‍ കയറി വെള്ളത്തിനൊപ്പം എന്റെ സങ്കടങ്ങളെയും തുറന്നുവിട്ടു.</p><br /><br /><p>സ്വന്തം വീട്ടില്‍ ഞാനൊരു വിരുന്നുകാരിയായിക്കഴിഞ്ഞു. ഇനിയൊരിക്കലും എനിയ്ക്ക് പഴയ സ്റ്റാറ്റസ് ഇല്ല, ലീവിന് വരുമ്പോള്‍ ടൗണില്‍ ഞാന്‍ ബസ്സിറങ്ങുന്നതും കാത്ത് അച്ഛന് വരേണ്ടിവരില്ല. ഇടയ്ക്ക് മിഠായിത്തെരുവില്‍ ഒറ്റയ്ക്ക് അലഞ്ഞു തിരിയാന്‍ കഴിയില്ല. മതിലുകള്‍ കൊണ്ട് മറയ്ക്കാത്ത അയല്‍ വീടുകളില്‍ എനിയ്ക്ക് ഓടിച്ചാടി നടക്കാന്‍ കഴിയില്ല. സ്വന്തമെന്ന് ഞാന്‍ അഹങ്കരിച്ചിരുന്ന ഈ ഇടവും ഞാനും തമ്മില്‍ ഒരു അകലമുണ്ടായിക്കഴിഞ്ഞു, പകരം കിട്ടിയ ഇടത്തിന് പാകമായി ഞാനെന്നെ മാറ്റണം....... അന്ന് വീട്ടില്‍ താമസിച്ച് പിറ്റേന്ന് തിരിച്ചുപോരുമ്പോള്‍ കണ്ണീര് പുറത്തുവരാതിരിക്കാന്‍ ഞാനെന്റെ വേദനയെ തൊണ്ടയിലിട്ട് ഞെരിച്ചമര്‍ത്തി. പിന്നീട് ഓരോ വട്ടവും വീട്ടിലേയ്ക്ക് ചെല്ലുമ്പോള്‍ പഴയ ഇഷ്ട വസ്ത്രങ്ങള്‍ക്കുള്ളില്‍ കയറിക്കൂടി ഞാന്‍ വെറുതേ ഞാനാവാന്‍ ശ്രമിയ്ക്കുന്നു. ഞാനെന്ന യാഥാര്‍ത്ഥ്യത്തിന് മുകളില്‍ നാളേറെ കഴിയുന്പോള്‍ പുതിയ യാഥാര്‍ത്ഥ്യമാകാനുള്ള മറ്റൊരു വേഷം വന്നു വീണു കഴിഞ്ഞു. കല്യാണം കഴിഞ്ഞ് പടിയിറങ്ങിപ്പോയിട്ടുള്ള ഓരോ പെണ്ണും ഈ പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടുണ്ടാകുമോ? ഉണ്ടായിരിക്കാം, എല്ലാവരും ആ വേദനകളെ ഉള്ളില്‍ സൂക്ഷിക്കുകയായിരിക്കും ചെയ്തിട്ടുണ്ടാവുക.</p><br /><br /><p>ഇപ്പോള്‍ നാലുമാസം പിന്നിട്ടിട്ടും ഇടക്ക് കല്യാണത്തിന് മുമ്പുള്ള എന്നെയും എന്റെ വീടിനെയും കുറിച്ചാലോചിയ്ക്കുമ്പോള്‍ സങ്കടപ്പെടാതിരിക്കാന്‍ എനിയ്ക്ക് കഴിയുന്നില്ല. പുതിയൊരു ലോകം ലഭിയ്ക്കുന്നതിനൊപ്പം പഴയ പ്രിയലോകം നഷ്ടമാവുകയാണ്. എങ്ങനെയാണ് അത് നഷ്ടപ്പെടുന്നതെന്ന് ചോദിച്ച് പലരും പലന്യായങ്ങള്‍ പറയുമെങ്കിലും കല്യാണത്തോടെ ചെറുക്കന്റെ വീട്ടില്‍ ജീവിക്കേണ്ടിവരുന്ന ഓരോ പെണ്‍കുട്ടിയും സ്വന്തം വീട്ടില്‍ നിന്നും കുടിയിറക്കപ്പെടുകതന്നെയാണ്. അത് അച്ഛനമ്മമാരുടെ സ്വപ്ന സാക്ഷാത്കാരമാകാം, പ്രണയികളുടെ കൂടിച്ചേരലാവാം, രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം രൂഡമൂലമാകുന്നതിന്റെ ആദ്യപടിയാവാം എന്തായാലും ആ കുടിയിറങ്ങലിന് വേദനയില്ലെന്ന് മാത്രം പറയാന്‍ കഴിയില്ല.</p>സിജി സുരേന്ദ്രന്http://www.blogger.com/profile/00523930979142696909noreply@blogger.com6tag:blogger.com,1999:blog-376502567947211504.post-12705988693811625062012-04-05T17:09:00.003-07:002012-04-06T15:00:17.782-07:00കൂട്ടുകാരിയ്ക്ക്<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh0OZYfCNuJSHgRqk1b_yV1LfZh_da_qnpx4WCd3PIkP7zOxtssgPOmhMMXbf-mHGKkNnWfGg9En-yeMLVUKRbv79XwMtzCXyTntrpk0BYhANBio-8ePjQAu4rluAscprCjzVOSsQeB5iE/s1600/224.JPG"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh0OZYfCNuJSHgRqk1b_yV1LfZh_da_qnpx4WCd3PIkP7zOxtssgPOmhMMXbf-mHGKkNnWfGg9En-yeMLVUKRbv79XwMtzCXyTntrpk0BYhANBio-8ePjQAu4rluAscprCjzVOSsQeB5iE/s320/224.JPG" alt="" id="BLOGGER_PHOTO_ID_5728076881365637058" border="0" /></a><br />നിനക്കുവേണ്ടിഞാന്‍,<br />ചെറിവസന്തത്തിന്റെ രണ്ടിതളുകള്‍<br />പുസ്തകത്താളില്‍ ഒളിപ്പിച്ചിരിക്കുന്നു....<br />പിന്നെ ഋതുസഞ്ചാരത്തിന്റെ നിഴലുകള്‍ വീണ,<br />നിറമുള്ള ഒരു കുടന്ന ഇലകളും....<br /><br />ഇനിയും പിന്നിടാത്ത,<br />നമ്മുടെ ബാല്യത്തിന്റെ പീലികള്‍,<br />നിന്റെ പുസ്തകത്താളില്‍,<br />പെറ്റുപെരുകുന്ന സ്വപ്നം കണ്ട്,<br />ചെറിമരമേറി വരുന്ന വസന്തത്തെ,<br />ഞാനകത്തേയ്ക്ക് ക്ഷണിയ്ക്കയാണ്.....<br /><br />ഇനിയുമൊരു ഋതുമാറ്റം കഴിഞ്ഞ്,<br />ഓടിയെത്താമെന്ന സ്വപ്നത്തില്‍<br />പെയ്തു കുളിര്‍ക്കുന്നൊരു<br />മുത്തശ്ശിമാവുണ്ട്....<br />അതിനുകീഴെ ഇടിമുഴക്കത്തില്,<br />ഭയന്നുവിറച്ച് നമ്മളും.....<br /><br /><br />ഇത്<br />ഉള്ളുപിടയ്ക്കുന്നവേദനയില്‍ ഞാന്‍ ദൂരെയാക്കിപ്പോന്ന എന്റെ കൂട്ടുകാരിയ്ക്ക്......സിജി സുരേന്ദ്രന്http://www.blogger.com/profile/00523930979142696909noreply@blogger.com2tag:blogger.com,1999:blog-376502567947211504.post-10751110706602307202012-03-09T22:02:00.001-08:002012-03-09T22:19:47.140-08:00ചുവന്നമഴ........ചുവന്നമഴയാണ്........! <br />ചോരത്തുള്ളികള്‍ ഇറ്റിയിറ്റിയൊരു<br />പുഴയായി താഴേയ്ക്ക് ഒഴുകുകയാണ്....<br />ചോരപ്പുഴയുടെ ഉറവിടം തേടി, <br />വലിയൊരാള്‍ക്കൂട്ടം, <br />കുന്നുകയറിയെത്തുന്നുണ്ട്........<br /><br />ഇന്നലെയീ കുന്നുകയറുന്പോള്‍,<br />തുടങ്ങിയതാണ്, <br />ഈ ചുവന്ന പെയ്ത്ത്, <br />ഇന്നീ നേരംവരെ നിലയ്ക്കാതെ.......<br /><br />അവര്‍ കണ്ടെത്തും, <br />താഴ്വരയില് ഭീതിവിതച്ച്,<br />ചോരമഴപെയ്യിച്ചവളെ <br />അവര്‍ തിരിച്ചറിയും.....<br /><br />ധമനികളില്‍ തുള വീണ്,<br />എന്റെ പ്രണയമാണ് പെയ്യുന്നതെന്ന്,<br />പറഞ്ഞാല്‍, അവരെന്നെ <br />ഈ ആത്മഹത്യാ മുനന്പില് നിന്നും<br />താഴേയ്ക്കു തള്ളുമെന്നുറപ്പ് <br /><br />അതിന് മുന്‍പേ ,<br />ഇറ്റിവീഴുന്ന ഈ ചുവന്ന തുള്ളികളില്‍,<br />ഞാന്‍ തിരയുകയാണ് നിന്റെ മുഖം,<br />അതിന്റെ പ്രതിബിംബം,<br />ഇല്ല ഒരുതുള്ളിയില്‍പ്പോലുമില്ല...<br /><br />അതുവളരെപ്പണ്ടേ,<br />എന്റെ ഹൃദയത്തില്‍വീണ ദ്വാരത്തിലൂടെ, <br />ഊര്‍ന്നുപോയിരിക്കണം,<br />അതില്‍പ്പിന്നെയാകാം ധമനികള്‍,<br />പ്രണയം പെയ്യിച്ചുകളയാനുറച്ചത്.....<br /><br />അവരിങ്ങടുത്തെത്തി......<br />അവസാനതുള്ളി പ്രണയവും<br />സിരയില്‍ നിന്നും ഊര്‍ന്നുപോവുകയാണ്........<br />വെറുമൊരു കയ്യകലത്തിലാണ്<br />അവരിലൊരാള്‍................<br /> <br />അവസാന നിശ്വാസമെടുക്കുകയാണ്........<br />ഒരിക്കല്‍ക്കൂടി നിന്റെ ഗന്ധം<br />വേര്‍തിരിച്ചെടുക്കാന്‍.... <br />ഇല്ല! <br />എനിയ്ക്ക് ചുറ്റം ചോരച്ചൂരല്ലാതെ <br />മറ്റൊന്നുമില്ല!<br /><br />ഏതൊക്കെയോ കൈകള്‍ അടുത്തുവരുകയാണ്<br />ഞാന്‍ മറയുകയാണ്<br />ആത്മഹത്യാമുനന്പിന്റെ പേര് ഒരിക്കല്‍ക്കൂടി <br />അന്വര്‍ത്ഥമാക്കിക്കൊണ്ട് <br />പ്രണയം വറ്റിയ ഒരാത്മാവുമാത്രമായി.......സിജി സുരേന്ദ്രന്http://www.blogger.com/profile/00523930979142696909noreply@blogger.com0tag:blogger.com,1999:blog-376502567947211504.post-10077667862792404742012-03-06T10:27:00.000-08:002012-03-06T10:28:30.869-08:00കവിതപാതിരകഴിയുന്പോഴും, <br />ഉറങ്ങാതെ കിടന്നാണ്, <br />പുതിയൊരു കവിത, <br />ഉള്ളില്‍ കുറിച്ച്, <br />പലവട്ടം താലോലിച്ച്, <br />തലക്കെട്ടിടാന്‍ തുടങ്ങുന്നത്.............<br /><br />അപ്പോള്‍, ഒരുറക്കം കഴിഞ്ഞ്, <br /> മറുവശത്തുനിന്നിഴഞ്ഞ് നീയെത്തുന്നു....<br />പിന്നെ നിന്റെ നിശ്വാസത്തിന്റെ<br />ഗതിവേഗങ്ങളില്‍, <br />കവിത നിശ്ചലമിരുന്ന് വെറുങ്ങലിക്കുന്നു.................<br />ഒടുക്കം പറിഞ്ഞകന്ന്, <br />വേനലിനെ ശപിച്ച്, <br />നീ വീണ്ടും മറ്റേയറ്റത്തേയ്ക്ക്..............<br /><br />നെഞ്ചില്‍ നീ വടിച്ചിട്ട, <br />വിയര്‍പ്പില്‍, <br />ഉറക്കമിളച്ച് കുറിച്ചിട്ട, <br />കവിത തലക്കെട്ടഴിഞ്ഞ്, <br />നഗ്നമായി, നനഞ്ഞ് കുതിരുന്നു,<br />ഒടുക്കം നിലത്തിറ്റി , <br />ചാണകത്തറയില് പരക്കുന്നു............<br />കളഞ്ഞുപോയ കവിത സ്വപ്നം കണ്ടിനി,<br />നേരം വെളുപ്പിച്ചെടുക്കാം.........സിജി സുരേന്ദ്രന്http://www.blogger.com/profile/00523930979142696909noreply@blogger.com4tag:blogger.com,1999:blog-376502567947211504.post-34253661134281637912011-10-20T21:13:00.000-07:002011-10-20T21:15:59.344-07:00പൂര്ണവിരാമത്തിലേയ്ക്ക്ഇരുണ്ട അകത്തളങ്ങളില്‍,<br />തേങ്ങി വിറച്ചൊരു കാറ്റ്.... <br />പഴയ മാറാലകളില്‍, <br />മുഖം ചേര്‍ത്തു വിതുന്പുന്ന,<br />മൃത സ്മരണകളില്‍<br />ഒരു ചെറുതലോടലായി<br />വെറുതേ വേച്ചു വീശുന്നു.....<br /> <br />ദിക്കറിയാതെയലഞ്ഞൊ-<br />ടുക്കമീ പ്രണയം,<br />ഉള്‍ച്ചൂടേറ്റ്, മരണവേദനയില്‍,<br />കണ്ണീരായൊഴുകി, <br />ഉപ്പു പൊടിഞ്ഞ, <br />ചാലായുണങ്ങിക്കിടക്കുന്നു....<br /><br />ഇനിയുമുണ്ട് വേപഥുപൂണ്ട<br />അടയാളങ്ങള്‍, <br />നിനക്കൊരിക്കലും വഴിതെറ്റാതിരിക്കാന്‍<br />നിരനിരയായി ഒരുക്കിവച്ചിരിക്കുന്നു.....<br />മുറ്റത്തുണ്ട് വേദനകളുടെ <br />ചില പടുമുളകള്‍, <br />മഴകാത്ത് വാടിക്കിടക്കുന്നു...<br /><br />തെക്കേത്തൊടിയില്‍, <br />സ്വപ്നങ്ങളുടെ ചുടുകാട്...<br />അവിടെ ഇപ്പോഴുമുണ്ട്, <br />മുഴുവന്‍ മരിയ്ക്കാത്ത, <br />ചില സ്വപ്ന ശകലങ്ങള്‍....<br />വെറുതേ നീ വരുന്നതും കാത്ത് <br />കാലങ്ങളായി, <br />ചാരത്തില്‍ ഇടയ്ക്കൊന്ന് തിളങ്ങി, <br />ജീവനുണ്ടെന്ന് ഉറപ്പുവരുത്തുന്നു.....<br /><br />ഇനി വെറുമൊരു തേങ്ങലിനു<br />മാത്രമേ ത്രാണിയുള്ളു<br />അതു ഞാനടക്കിപ്പിടിക്കുകയാണ്....<br />വെറുമൊരു തുള്ളിക്കണ്ണീരായി <br />എന്റെ പ്രണയം നിനക്ക് കൈമാറി<br />ഒന്നു ദീര്‍ഘമായ് തേങ്ങി<br />പിടച്ചിലില്ലാത്തൊരു പൂര്‍ണവിരാമത്തിലേയ്ക്ക് <br />ഞാന്‍ കാത്തിരിക്കയാണ്....സിജി സുരേന്ദ്രന്http://www.blogger.com/profile/00523930979142696909noreply@blogger.com6tag:blogger.com,1999:blog-376502567947211504.post-89850365710996409852011-10-12T03:18:00.000-07:002011-10-12T21:31:40.933-07:00കറുപ്പിലും വെളുപ്പിലുംഇരുട്ടിലും വെളിച്ചത്തിലും<br />തീര്‍ത്ത കള്ളികളില്‍ <br />ആരോ കരുവാക്കിക്കളിയ്ക്കുന്നു.......<br />മറുഭാഗത്തുണ്ട് വിജയി, <br />ആര്‍ത്തുചിരിച്ച് വിജയമുറപ്പിക്കുന്നു...<br />കള്ളക്കരുനീക്കങ്ങളാണ്,<br />ഉള്ളില്‍ ഒളിച്ചുവച്ചിരിക്കുന്ന <br />ഏതോ കിരാത ചിന്തയിലേയ്ക്കുള്ള<br />വഴിവെട്ടുകയാണ് <br />ഓരോ കരുക്കളും....<br /><br />ഓരോ തോല്‍വിയിലും <br />കരുവിനാണു പഴി .....<br />ഗുരുത്വമില്ലെന്ന പഴി.......<br />കളികഴിഞ്ഞരങ്ങൊഴിയുന്പോള്‍<br />തനിച്ചാണ്, വെറുതേയീ<br />കറുത്ത കള്ളികളില്‍ മാത്രം വിരലോടിച്ച് <br />നാളത്തെ മത്സരം വരെ കാത്തിരിക്കണം....<br /><br />ജീവിതം! കരുവാക്കപ്പെടല്‍തന്നെ<br />കറുപ്പം വെളുപ്പം, <br />ഭാഗ്യവും നിര്‍ഭാഗ്യവുമായി,<br />കളി തുടരുന്പോള്‍, <br />നടുക്ക് ആരോ നീക്കിവച്ചൊരു <br />കരുവായി നിന്ന്....... <br />ഞാന്‍ നീ പറഞ്ഞതോര്‍ക്കുകയാണ്.....<br />ജീവിതമെന്നാല്‍ തനിയെ!<br />കളിക്കളത്തില്‍, <br />ബാക്കിയാവുന്നൊരൊറ്റക്കരുവോളം <br />തനിച്ച് ......സിജി സുരേന്ദ്രന്http://www.blogger.com/profile/00523930979142696909noreply@blogger.com4tag:blogger.com,1999:blog-376502567947211504.post-70948486623575045582011-08-21T23:58:00.000-07:002011-08-22T00:25:14.530-07:00സ്വപ്നവേഴ്ച....!രാത്രിമഴയുടെ കുളിരിനൊപ്പമാണ്....
<br />കനത്ത കാലടികള്‍ അടുത്തേയ്ക്ക് വന്നത്,
<br />കുത്തുവിളക്കിന്റെ നേര്‍ത്ത വെളിച്ചത്തിലാണ്.....
<br />തറ്റുടുത്തിരിക്കുന്ന ഭീമശരീരം കണ്ടത്.....
<br />
<br />പതുക്കെയെന്നെയെഴുന്നേല്‍പ്പിച്ചു-
<br />കൊണ്ടാണടുത്തിരുന്നത്,
<br />പരിചയപ്പെടല്‍ പോലുമില്ലാതെയാണ്
<br />പറഞ്ഞുതുടങ്ങിയത്,
<br />കഥകള്‍........
<br />കുന്തി, അരക്കില്ലം, കര്ണ്ണന്,
<br />ഹിഡുംബി, ഒടുവില്‍ പാഞ്ചാലപുത്രി.....
<br />പിന്നെയെപ്പോഴോ കഥ നിലച്ചപ്പോഴാണ്
<br />രണ്ടാമൂഴക്കാരനെന്ന ആത്മനിന്ദയുതിര്‍ന്നത്
<br />
<br />കേട്ടിരിക്കവയ്യാതെയാണ്
<br />ധീരമായൊരു പരിരംഭണത്തിന് മുതിര്‍ന്ന്
<br />ശ്മശ്രുക്കള്‍ വളരാത്ത താടിയില്‍ത്തടവി
<br />ചേര്‍ന്നിരുന്നത് .......
<br />കാട്ടുപൂക്കള്‍ വീണ നദിക്കരയിലാണ്
<br />ഒടുക്കം ഞാന്‍ തളര്‍ന്നുറങ്ങിയത്.......
<br />
<br />
<br />ഫോണിന്റെ കിണുക്കം,
<br />വല്ലാത്തൊരപശ്രുതിപോലെ
<br />മധുരമായ തളര്‍ച്ചയിലേയ്ക്കുവന്നെന്നെ
<br />ഉലച്ചുണര്‍ത്തി....
<br />
<br />അങ്ങേത്തലയ്ക്കല്‍ നിന്റെ ശബ്ദം!
<br />അകമേ വിറച്ചുകിടുങ്ങി-
<br />യൊരു കാറ്റുവീശിയകന്നു....
<br />വിശ്വാസവഞ്ചനയുടെ കുറ്റബോധം!
<br />നീ സംശയിച്ചില്ലേ?
<br />പതിവില്ലാത്ത എന്റെ സ്നേഹത്തെ!
<br />
<br />നിന്റെ സല്ലാപത്തിനിടെയാണ്
<br />തലയിണമാറി അത് പുറത്തുവന്നത്
<br />ചുവന്ന പുറംചട്ടയില്‍ പാണ്ഡവരില്‍
<br />രണ്ടാമന്റെ ഭൂതവടിവ് വരച്ച പുസ്തകം!
<br />നിരാശയോടെയാണ് ഞാനതറിഞ്ഞത്
<br />എല്ലാം ഒരു സ്വപ്നമായിരുന്നു......
<br />വെറുമൊരു സ്വപ്നവേഴ്ച......!സിജി സുരേന്ദ്രന്http://www.blogger.com/profile/00523930979142696909noreply@blogger.com2tag:blogger.com,1999:blog-376502567947211504.post-76481915657416330882011-08-07T02:05:00.000-07:002011-08-07T02:10:05.098-07:00സ്വപ്നഭ്രൂണംനേര്ത്തൊരു ചാറ്റല്‍ മഴയുടെ, <br />അകന്പടിയോടെയായിരുന്നു യാത്രപറച്ചില്‍...<br />അതേ മഴയാണ്......<br />പിന്നെ നിലച്ചതേയില്ല....... <br /><br />തണുത്തുറഞ്ഞ,<br />സിമന്റുബെഞ്ചിലായിരുന്നു നമ്മള്, <br />എന്റെ തണുത്ത കൈത്തലം<br />മെല്ലെയെടുത്ത് മടിയില്‍വച്ചാണ്, <br />യാത്രയ്ക്ക് മുന്‍പേ നീയത് സമ്മാനിച്ചത്......<br /><br />ഒരു സ്വപ്നഭ്രൂണം! <br />ഇവിടെ ഈ മഴത്തണുപ്പേല്‍ക്കാത,<br />ഞാനത് കാത്തുവച്ചിരിക്കയാണ്, <br />നിനക്കൊപ്പം വരുന്ന മഴയില്‍, <br />പതുക്കെ നനച്ചെടുത്ത്...<br />സ്വപ്നം മുളച്ച് വിടരുന്നതൊ-<br />രുമിച്ചിരുന്ന് കാണാന്‍.....<br /><br />അകത്തിരുന്നതു വിതുന്പുന്നുണ്ടൊന്നു<br />വിടരാന്‍, പതുക്കെയൊന്ന് മുളച്ചുപൊങ്ങാന്‍,<br />മഴതീരും മുന്‍പ് വന്നേയ്ക്കുക...<br />കാറും കോളുമില്ലാതെ,<br />നനുത്തൊരു ചാറ്റല്‍മഴയെ കൂട്ടുവിളിച്ച്.....സിജി സുരേന്ദ്രന്http://www.blogger.com/profile/00523930979142696909noreply@blogger.com2tag:blogger.com,1999:blog-376502567947211504.post-89332970387905001232011-07-03T01:38:00.000-07:002011-07-03T01:40:10.591-07:00മകള്‍ക്ക്...നെഞ്ചില്‍ച്ചേര്‍ത്തു കാത്തുവയ്ക്കവയ്യിനി,<br />വിരല്‍ത്തുന്പിലൊട്ടു പിടിച്ചിരിക്കയുമില്ല <br />നീ....വളര്‍ന്നിരിയ്ക്കുന്നു.....<br />മകളേ, നിന്നെ ഞാനെങ്ങനെ കാത്തുവെയ്ക്കേണ്ടു?<br />സ്വപ്നങ്ങളിലുണ്ട് നിന്റെ വളര്‍ച്ചയുടെ വഴികള്‍,<br />ഉള്ളില്‍ കരുത്തൂതിയിരുക്കിത്തന്നാണ്,<br />നിന്നെ ഞാന്‍ യാത്രയാക്കുന്നത്,<br />നിനക്കു നീ തന്നെ കാവലാള്‍....<br /><br />വൈകീട്ട്, അമ്മയെന്നൊരു വിളി കേള്‍ക്കുവോളം, <br />പിന്നെ ഇരുട്ടിന്റെ മറ നീങ്ങും വരേയ്ക്കും,<br />വീണ്ടും പകലിന് നീളം കൂടിയെന്ന് ശപിച്ച്,<br />ഉരുകിയുരുകി കാത്തിരിക്കയാണമ്മ........... <br /><br />പത്രത്തലക്കെട്ടുകള്‍, ചാനലില്‍ തത്സമയം....<br />പിച്ചിയെറിയപ്പെട്ടവരില്‍,<br />നിന്നെപ്പോലെയെത്രമക്കള്‍...<br />നീ വൈകുകയാണെന്നറിയേ,<br />അമ്മ നെഞ്ചിടറിച്ചെല്ലുന്നത്,<br />അലമാരയിലെ ഉഗ്രവിഷക്കുപ്പിയുടെ, <br />പാതിവഴിയോളം......<br /><br />വയ്യ, അമ്മയ്ക്കിനിയും വയ്യ,<br />ദുസ്വപ്നങ്ങളില്‍,<br />ഭയത്തിന്റെയീ കട്ടപിടിച്ചോരിരുട്ടിലേയ്ക്ക്,<br />നീ തനിയെ പടിയിറങ്ങിപ്പോകുന്നു,<br />പിന്നെയെപ്പോഴോ കീറിപ്പറിഞ്ഞ് നീ,<br />തിരികെയെത്താനാവാതെ......<br /><br />ഇനി നീ പതിയെ മടിയിലേയ്ക്ക് ചായുക,<br />അമ്മ നാവിലിറ്റിയ്ക്കാം ഒരു തുള്ളി വിഷം,<br />അമ്മിഞ്ഞപ്പാലെന്നുകരുതി നീ,<br />മധുരമായ് കുടിച്ചിറക്കുക....<br />നമുക്കൊരുമിച്ച് നടക്കാം...<br />ഒരുമിച്ച് ദഹിച്ചൊടുങ്ങാം...<br />സ്വപ്നങ്ങള്‍ നഷ്ടമായെങ്കിലെന്ത്?<br />നമ്മള് ഇനി മാനഭംഗപ്പെടാത്തവര്‍....<br />മൃത്യുകൊണ്ട് മാനം മുറുകെപ്പിടിച്ചവര്‍.......സിജി സുരേന്ദ്രന്http://www.blogger.com/profile/00523930979142696909noreply@blogger.com3tag:blogger.com,1999:blog-376502567947211504.post-44533517572175394132011-05-08T01:15:00.000-07:002011-05-08T01:17:06.097-07:00വിട..........ഒടുവില്‍ നീ പറന്നകലന്നു.....<br />പൂകൊഴിഞ്ഞൊരീ ചില്ലയില്‍,<br />ചോര്‍ന്നൊലിക്കൊന്നൊരിക്കൂട്ടില്‍, <br />ഇനിയൊറ്റയെന്ന് ഞാന്‍, <br />വീണ്ടും ഉച്ചത്തില്‍ പറഞ്ഞു, <br />പഠിയ്ക്കട്ടെ..........<br /><br />വിടപറച്ചില്‍, <br />ആവര്‍ത്തനങ്ങളിനിയും വയ്യ....<br />പഴയമുറിവുകള്‍,<br />വിങ്ങിത്തുടങ്ങിയപ്പോള്‍,<br />ഞാനൊളിച്ചോടിയതാണ്.........<br />നെഞ്ചില്‍ ഞെരിഞ്ഞുപൊട്ടുന്ന,<br />ഒരു തുണ്ടുവേദനയുമായി ........<br /><br />ചിലച്ചുപറന്ന്, കൊത്തിപ്പിരിഞ്ഞ്<br />വീണ്ടും ചിക്കിച്ചികഞ്ഞടുത്തുവന്ന്<br />മഴയിലും മഞ്ഞിലും നമ്മളീ<br />മരച്ചില്ലയില്‍ കാലംകഴിച്ചത്....<br /><br />ഒടുവില്‍ പുതിയൊരു പൂമരം, <br />അവിടെയകലെ നിന്നെ വിളിക്കുന്നു...<br />ഇവിടെ വരാന്‍വൈകുന്നൊരു, <br />വസന്തത്തെക്കാതോര്‍ത്ത്,<br />ഞാനും....<br /><br /><br />നമ്മള് ഒരിക്കലും പിരിയുന്നില്ലെന്ന് പറഞ്ഞ് എന്റെ മേരി ഇന്നു പോകുന്നു....കടങ്ങളും കടപ്പാടുകളും ബാക്കിസിജി സുരേന്ദ്രന്http://www.blogger.com/profile/00523930979142696909noreply@blogger.com4tag:blogger.com,1999:blog-376502567947211504.post-81058442299586274792011-04-29T20:49:00.000-07:002011-04-30T01:08:22.521-07:00സ്വപ്നംചില സ്വപ്നങ്ങള്‍,<br />ചാരം മാറി തിളങ്ങുന്ന,<br />പകയുടെ കനല്‍പോലെ..... <br />സമ്മതം തേടാതെ,<br />തുറന്നിട്ട ജാലകപ്പാളിയിലൂടെ, <br />അകത്തേയ്ക്ക്.....<br /><br />പതുക്കെ ഒരു നിഴലുപോലെ,<br />അടുത്ത് വന്നിരിക്കുന്പോള്‍,<br />ശരിയ്ക്കും ഒരു സുന്ദരസ്വപ്നത്തിന്റെ ഭാവം.....<br />വൈകാതെ പുറത്തേയ്ക്കു നീളുന്ന കൂര്‍ത്തനഖം! <br />പുതിയ മുറിവുകള്‍ എഴുതിച്ചേര്‍ക്കാനുള്ള<br />ഒരുക്കം കൂട്ടല്‍!<br />രക്ഷതേടിഓടുന്പോള്‍ പിന്നാലെ കൂടി,<br />ഓടിയാലെത്താത്ത <br />വഴികളില്‍<br />പഴയമുറിവുകളുടെ <br />പൊറ്റപൊളിച്ചിട്ട്<br />തടസ്സപ്പെടുത്തുന്നു....<br /><br />അടര്‍ന്നുവീഴുന്ന പൊറ്റകള്‍ <br />അകത്തിപ്പോഴും <br />ചോരപൊടിയുന്നുവെന്നോര്‍മ്മിപ്പിച്ച് <br />ഇരുട്ടില്‍ ചുവന്നു തിളങ്ങുന്നു.......<br /><br />ഹൃദയം പകുത്തെടുത്ത്<br />ചോരനനവുള്ള<br />നഖം കൊണ്ട് വീണ്ടും വീണ്ടും കോറിവരച്ച് <br />ഒടുക്കം തളര്‍ന്നുവീഴുന്പോള്‍<br />കയ്യൊഴിഞ്ഞ്, <br />യാത്രപറച്ചില്‍പോലുമില്ലാതെ, സ്വപ്നം <br />അതേ ജാലകപ്പാളിയിലൂടെ<br />തിടുക്കത്തില്‍ കടന്നു പോകുന്നു<br /><br />പിന്നില്‍ ചോരതൂവന്ന പുതിയ മുറിവും,<br />നഗ്നമാക്കപ്പെട്ട പഴയ മുറിവുമായി,<br />ഉഷ്ണം തിളയ്ക്കുന്ന വേനലില്‍, <br />ഉറക്കമില്ലാതെ........സിജി സുരേന്ദ്രന്http://www.blogger.com/profile/00523930979142696909noreply@blogger.com1tag:blogger.com,1999:blog-376502567947211504.post-49870179879860422042011-03-10T23:03:00.000-08:002011-03-10T23:06:08.726-08:00വാക വേനലിനോട്പതിവില്ലാതെ ഒരാര്ദ്ര ഭാവം!<br />നീയൊന്ന് പൊള്ളിച്ച് ചുവപ്പിക്കുമെന്ന്<br />കരുതിയാണ്,<br />പുല്കാന് നീട്ടിയ കൈത്തലത്തില്, <br />ഞാനൊന്നുമമ്മവച്ചത്....<br /><br />തണുത്തിരിക്കുന്നു പതിവില്ലാത്തവിധം,<br />നഷ്ടമായിരിക്കുന്നു പഴയ വന്യത,<br />മോഹിക്കാന്‍,<br />വളരെനേര്‍ത്തൊരു വിയര്‍പ്പുമണം മാത്രം.......<br />അതിനപ്പുറം വേനല്‍.......<br />നീ വല്ലാതെ നരച്ചിരിക്കുന്നു........<br /><br />ഒരു ചെന്പൂവിതള് പോലുമില്ലാതെ,<br />ഞാനും നരച്ചിരിക്കുന്നു.....<br />നിന്റെ ചെങ്കനല്ത്തിളക്കം കാത്താണ്,<br />മഴയും മഞ്ഞുമേറ്റ് , ഞാനിരുന്നത്,<br />നീ ചൂടേറ്റിയൊന്നു തഴുകുക,<br />ഉഷ്ണം പഴുത്ത് ഞാനൊന്ന് പൊള്ളി വിറയ്ക്കട്ടെ,<br />വേവില്‍ പഴയ വേനല്ച്ചുവപ്പൊന്നു- <br />ള്ളിലോര്ത്ത് സ്വയം മറക്കട്ടെ...... <br /> <br />വിയര്‍പ്പില്‍ കടും ചുവപ്പ് ചാലിച്ച്,<br />ചൂടേറ്റിയൊന്നാഞ്ഞുപുല്കി,<br />ഒരു പൂക്കാലം തരുക,<br />അതു നിന്റെ പ്രണയമാണെന്ന്, <br />അടയാളപ്പെടുത്തുക..........<br />എനിയ്ക്കൊന്ന് വിടരാന്‍ വെന്പലായി..............സിജി സുരേന്ദ്രന്http://www.blogger.com/profile/00523930979142696909noreply@blogger.com4tag:blogger.com,1999:blog-376502567947211504.post-61922945499411255232011-02-12T02:28:00.000-08:002011-02-12T19:26:38.385-08:00സ്മരണകളിലെ ചിദംബരസ്മരണ......പണ്ടെന്നോ മനസ്സില്‍ കൊണ്ടു നടക്കുകയും പിന്നീടെപ്പോഴോ മറക്കുകയും ചെയ്ത ഒരു പേരായിരുന്നു ചിദംബരസ്മരണ, അടുത്തിടെ സഹപ്രവര്‍ത്തകനാണ് വീണ്ടും ഈ വാക്ക് ഓര്‍മ്മയില്‍ കോറിയിട്ടത്. <br /><br />സംസാരത്തിനിടയില്‍ എപ്പോഴോ കൂട്ടുകാരനോട് ഞാനതിനെക്കുറിച്ചു പറഞ്ഞു. വായിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് അവനും പറഞ്ഞു. പിന്നെ അത് വീണ്ടും മറവിയില്‍, പക്ഷേ അധികം വൈകാതെ, പിന്നീട് ഒന്ന് ഓര്‍മ്മപ്പെടുത്തുകകൂടി ചെയ്യാതെ പുതുവര്‍ഷസമ്മാനമായി അവനത് കൊണ്ടുവന്നിരിക്കുന്നു.<br /><br />ചിദംബരസ്മരണ- ബാലചന്ദ്രന് ചുള്ളിക്കാട്- കടുംചുവപ്പ് നിറത്തിലെ ഈ അക്ഷരങ്ങള്‍ കണ്ടപ്പോഴേ എന്തോ സ്വന്തമാക്കിയ സന്തോഷത്തിലായിരുന്നു മനസ്സ്.<br /><br />വല്ലാത്ത ഒരാവേശത്തോടെ പുസ്തകം വായിച്ചുതീര്‍ന്നപ്പോള്‍ പ്രിയകവിയോട് പണ്ടേയുള്ള ആരാധന വീണ്ടും വാനോളം ഉയര്‍ന്നു . വെറുതെ സിനിമകളില്‍ കണ്ടു ശീലിച്ച ജീവിത്തത്തിന്റെ ഒരേട് ജീവിച്ചുതീര്‍ത്ത ഒരാള്‍...... എല്ലാം വിളിച്ചുപറയുന്ന ചിദംബരസ്മരണയിലെ തന്റേടം കൂടിയായതോടെ ആരാധന കത്തിപ്പടര്‍ന്നു............<br /><br /> ആരോടെങ്കിലുമൊക്കെ പറയാനുള്ള വെപ്രാളത്തില്‍, വായിച്ചുതീര്‍ത്തതും ഞാന്‍ ചിദംബരസ്മരണയെക്കുറിച്ച് സഹമുറിയത്തികളോട് പറഞ്ഞു( വായനയില്‍ അധികം താല്‍പര്യമില്ലാത്തവരാണെങ്കിലും). സ്വാഭാവികമായും പുസ്തകത്തിലെ ചില ഭാഗങ്ങളെ അവര്‍ അസന്മാര്‍ഗികമെന്ന് അടയാളപ്പെടുത്തി. <br /><br />ഇതെഴുതിയാള് തോന്ന്യാസിയെല്ലേ പിന്നെ നീയെങ്ങനെ ആരാധിക്കുന്നു എന്ന് ഒരാള്‍, ഇയാളാണോ ആരാധിക്കപ്പെടുന്ന കവിയെന്നായി മറ്റേയാള്‍. ഒടുക്കം ബാലചന്ദ്രന് ചുള്ളിക്കാടിന്റെ ആരാധികയെന്ന് സ്വയം വിശേഷിപ്പിക്കാറുള്ള എന്നെയവര്‍ അവജ്ഞയോടെ നോക്കുന്നു. <br /><br />നിങ്ങളെല്ലാം വെറും പകല്‍ മാന്യര്‍ എന്ന മൂര്‍ച്ചയുള്ള ഒരു ആയുധം അവര്‍ക്കെതിരെ പ്രയോഗിച്ച് ഞാന്‍ നിരാശയോടെ തിരിഞ്ഞുകിടന്നുറങ്ങി. <br /><br />പലരും പറയാന്‍ മടിയ്ക്കുന്നത് അദ്ദേഹമിങ്ങനെ തുറന്നെഴുതുന്പോള്‍ അവജ്ഞയുടേയോ അശ്ലീലത്തിന്റേതോ ആയ ഒരു കണം പോലും നമ്മുടെ മനസ്സിലേയ്ക്ക് വരില്ല. പച്ചയായ മനുഷ്യ മനസ്സ് ഇങ്ങനെയൊക്കെത്തന്നെയെന്ന് നമ്മള് അടിവരയിടും. <br /><br />ചിദംബരം ക്ഷേത്രത്തില്‍ അദ്ദേഹം കണ്ട വൃദ്ധ ദന്പതികള്‍, വിജലക്ഷ്മി ടീച്ചറെ ഗര്‍ഭച്ഛിദ്രം നടത്തിച്ചത്. ചൈനീസ് തിരുമ്മുകേന്ദ്രത്തില്‍ ശിശുവിന്റെ നിഷ്കളങ്കതയോടെ അദ്ദേഹം തിരുമ്മുകാരായ പെണ്ണുങ്ങള്‍ക്ക് മുന്നില്‍ നഗ്നനായി കിടന്നത്, തിരുവോണ ദിവസം വിശന്ന് വലഞ്ഞ് ഭക്ഷണം ഇരന്നത്.... <br />മുലപ്പാല്‍ ഇരന്നകുടിച്ചത്.........അങ്ങനെ അങ്ങനെ അതിശയത്തിനപ്പുറം പലപ്പോഴും കണ്ണീരണിയിച്ച എത്രയെത്ര മുഹൂര്‍ത്തങ്ങള്‍............<br /><br />ഭ്രൂണഹത്യ മുതല്‍ ഒഴിവുകാലം വരെയുള്ള 153 ഓര്‍മ്മയുടെ ശകലങ്ങള്‍ വായിച്ചുകഴിയുന്പോഴേയ്ക്കും എവിടെയൊക്കെയേ സഞ്ചരിച്ചുവന്നപോലൊരു പ്രതീതി, അതിശയിപ്പിച്ചും ആശങ്കപ്പെടുത്തിയും കരയിച്ചും കടന്നുപോകുന്ന താളുകള്‍.............<br /><br />അവസാനം 'കൂട്ടുകാരിയ്ക്കെന്ന്' അവന് എഴുതിച്ചേര്‍ത്തിരിക്കുന്ന താളില്‍ എത്തിയപ്പോള്‍ വായന കഴിഞ്ഞുപോയെന്ന നിരാശ, സംശയിക്കാനില്ല തീര്ച്ചായായും നമ്മള് നിരാശപ്പെടും വീണ്ടും ആ താളുകളിലേയ്ക്ക് തിരിച്ചുപോകും......<br /><br />മലമുകളിലെ ക്ഷേത്രത്തിലേയ്ക്കുള്ള യാത്രക്കിടയിലാണ് ഞാനവന് ചിദംബരസ്മരണകളെക്കുറിച്ച് പറഞ്ഞുകൊടുത്തത്. നമുക്കിങ്ങനെ adventurous ആകാന്‍ കഴിഞ്ഞില്ലല്ലോയെന്ന് ഞാന്‍ നിരാശപ്പെട്ടു. മുട്ടില്ലാതെ ഉണ്ടും ഉടുത്തും പഠിച്ചും...... അവസാനം കൂട്ടുകാരനായി ഒരാളെകണ്ടുപിടിച്ചുവെന്ന് ചെന്ന് പറഞ്ഞപ്പോള്‍ സന്തോഷത്തോടെ അതും അംഗീകരിച്ച അച്ഛനും അമ്മയ്ക്കും മുന്നില്‍ എനിയ്ക്കൊരിക്കലും adventurous ആകാന്‍ കഴിഞ്ഞില്ല. ഒന്നിനുവേണ്ടിയും വിപ്ലവമുണ്ടാക്കാന്‍ കഴിഞ്ഞില്ല. അവനാകട്ടെ പ്രണയത്തെ എതിര്‍ത്താല്‍ വീട്ടില്‍ വിപ്ലവമുണ്ടാക്കാമെന്ന് കരുതിയിറങ്ങി, പക്ഷേ കേട്ടപ്പഴേ സമ്മതം മൂളി അമ്മ അവനെ തോല്‍പ്പിച്ചു. <br /><br />ഓര്‍മ്മകളില്‍ നിന്നടര്‍ന്നുമാറി സീറ്റില്‍ ചാരിക്കിടന്ന് വീണ്ടും ഞാന്‍ ചിദംബരസ്മരകളിലേയ്ക്ക് മടങ്ങി. പുസ്തകത്തില്‍ പലേടത്തും എഴുത്തുകാരന്റെ മനസ്സിനൊപ്പം നമുക്ക് ശക്തിയുള്ള സാന്നിധ്യമായി കണ്ടെത്താന്‍ കഴിയുന്ന ഒരാളുണ്ട്, അദ്ദേഹത്തിന്റെ ഭാര്യ വിജയലക്ഷ്മിട്ടീച്ചര്‍. പുസ്തകം നിറയെ ഇരുവരുടെയും സാന്നിധ്യം അര്‍ധനാരീശ്വരശക്തി പോലെയാണ് തോന്നിയത്. <br /><br />അവസാനം ചിന്തകള്‍ക്കൊടുവില്‍ ഈ വിജയലക്ഷ്മി ടീച്ചറെ സമ്മതിയ്ക്കണം എന്ന് പറഞ്ഞപ്പോള്‍ നിനക്കും ഭാവിയില്‍ വിജയലക്ഷ്മിട്ടീച്ചറെപ്പോലെ ഒരു മാതൃകാഭാര്യയാകാമെന്ന് അവന്റെ കമന്റ്, എന്നിലെ സ്വാര്‍ത്ഥ ഞെട്ടി, മനസ്സില്‍ ആധി കയറി......ആശങ്ക മറച്ച് ഞാന്‍ തട്ടിവിട്ടു. അതിന് താന്‍ ആരാധ്യനായ ബാലചന്ദ്രന് ചുള്ളിക്കാട് അല്ലല്ലോ? ചോദ്യം തീരും മുന്‍പേ ഗിയറിന് മുകളില്‍ അവന്റെ കൈക്കുള്ളില്‍ക്കിടന്ന് എന്റെ വലംകൈ ഞെരിഞ്ഞമര്‍ന്നു...........<br /><br />ആ സുഖമുള്ള വേദനയില്‍ ഞാന്‍ വീണ്ടും ചിദംബരസ്മരണകളില്‍ക്കുരുങ്ങി. മെലിഞ്ഞുനീണ്ട് മുഷിഞ്ഞ വസ്ത്രം ധരിച്ച് മദ്യക്കുപ്പിസൂക്ഷിച്ച തോള്‍സഞ്ചിയും തൂക്കി ഒരാള്‍ ഓര്‍മ്മകളുടെ പടലങ്ങളില്‍ കവിതചൊല്ലി നടക്കുന്നു.............. എന്റെ പ്രിയകവി..........<br /><br />ക്ഷേത്രത്തിനടുത്ത് വണ്ടി നിര്‍ത്തി അവനെന്നെ തട്ടിവിളിച്ചു.......ആകാശം അപ്പോള്‍ ചിദംബരസ്മരണകളുടെ പുറം ചട്ടപോലെ ചുവന്നു തുടുത്തിരുന്നു.......<br /><br />നിൻ തുറമുഖത്തിലണയുകയാണെൻ <br />ക്ഷുഭിതയൗവ്വനത്തിൻ ലോഹനൗകകൾ ............. കവിതാശകലം ഞങ്ങള്‍ക്കുചുറ്റും സ്വയം മൂളിക്കൊണ്ടിരുന്നു....<br /><br />ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങള്‍ക്കായി എപ്പോഴും കാത്തു വെക്കുന്നു- അദ്ദേഹം പറഞ്ഞതെത്രസത്യമാണ്. <br /><br />-------------------------<br />ഇത്<br />എന്റെ പ്രണയത്തില്‍ രക്തച്ചുവപ്പ് ചാലിക്കുന്നവന്സിജി സുരേന്ദ്രന്http://www.blogger.com/profile/00523930979142696909noreply@blogger.com11tag:blogger.com,1999:blog-376502567947211504.post-48794494957822347512011-02-06T21:18:00.000-08:002011-02-06T21:19:58.440-08:00രക്തനക്ഷത്രംഎന്നും ഓര്‍ത്തു കണ്ണീര് പൊഴിയ്ക്കാന്‍<br />ഒരു രക്തനക്ഷത്രം<br />ക്രൂരതയുടെ കൈകളില്‍ <br />പിടഞ്ഞു തീര്‍ന്നൊരു ശുഭ്ര ബിന്ദു<br /><br />നിനക്കൊന്നുറക്കെ ശപിയ്ക്കാമായിരുന്നു<br />പിന്നില്‍ ബാക്കിയാവുന്ന ലോകത്തെ<br />ഇനി പെണ്‍പിറവിയില്ലാതെയാകാന്‍<br />ഇനിയും നെഞ്ചുവേവുന്ന അമ്മമാര്‍ക്കൊന്നു<br />സ്വയം മറന്നുറങ്ങാന്‍ <br /><br />ആരുണ്ടറിയാന്‍?<br />ഇരുന്പുപാളത്തില്‍ ഞെരിഞ്ഞമര്‍ന്ന-<br />നിന്റെ പിടിച്ചില്,<br />പ്രജ്ഞയറ്റ നിന്നമ്മതന്‍ വേവ്,<br />കാലവായ് നിന്ന കൂടപ്പിറപ്പിന്റെ തേങ്ങല്‍.......<br /><br />ഇനി പൊതുദര്‍ശനം,<br />വിലാപയാത്ര, <br />അനുശോചനങ്ങള്‍,<br />ഒടുവില്‍ നാളുകള്‍ക്കകം,<br />നീ വെറുമൊരോര്‍മ്മ,<br />വരും വര്‍ഷത്തില്‍, <br />വെറുമൊരു ഓര്‍മ്മദിനം.....<br />പതിയെ മറവിയുടെ കയങ്ങളില്‍........<br /><br />ഇനിയുമുണ്ടാകാം <br />നിനക്ക് ആവര്‍ത്തനങ്ങള്‍<br />അനുഭവത്താല്‍ നിനക്ക് അനിയത്തിമാരാകാന്‍<br />വിധിക്കപ്പെട്ടവര്‍<br /><br />റാഞ്ചിപ്പറക്കാന്‍ കാത്തിരിക്കവാം<br />ഇരുട്ടിലും പകലിലും <br />വട്ടമിട്ടു പറക്കുന്ന കഴുകന്മാര് <br />അമ്മയുടെ നിഴല്‍ മാറുന്ന വേളയില്‍<br />ഇനിയും സ്വപ്നങ്ങളിവിടെ പിടഞ്ഞുമരിയ്ക്കും<br /><br />( സൗമ്യയ്ക്ക്)സിജി സുരേന്ദ്രന്http://www.blogger.com/profile/00523930979142696909noreply@blogger.com9tag:blogger.com,1999:blog-376502567947211504.post-48850172217185045392011-01-19T02:36:00.000-08:002011-01-19T02:42:03.650-08:00നിഴല്ജീവിച്ചിരിക്കുന്നുവെന്നോര്മ്മിപ്പിച്ച്,<br />മുന്നിലും പിന്നിലുമായി,<br />ഇടയ്ക്ക് നീണ്ടും ഇടക്ക് കുറുകിയും,<br />ഇരുണ്ടും തെളിഞ്ഞും,<br />നിഴല്‍ .........<br /><br />തനിച്ചു നടക്കുന്പോള് ഒരിട, <br />കാലിനടയിലേയ്ക്ക് ചുരുങ്ങി,<br />തെല്ലിട കഴിഞ്ഞ്, <br />ഞാന്‍ മാത്രമേ സ്വന്താമായുള്ളുവെന്ന് <br />ധാര്‍ഷ്ട്യം കാണിച്ച്,<br />ഇരട്ടിവലിപ്പത്തില്‍ നീണ്ടു നിവര്‍ന്ന്<br />കറുത്ത നിഴല്‍......<br /><br />ചിലപ്പോള്‍,<br />കൈപിടിച്ചെന്നപോലെ നടത്തി,<br />പിന്നെയും മുന്നോട്ടായുന്പോള്‍,<br />പേടിച്ച് പിന്നോക്കം മാറി, <br />മറപറ്റി നടന്ന്, <br />വീണ്ടും കാലിനടിയിലേയ്ക്ക് ചുരുങ്ങി, <br />ഒറ്റയാണെന്നോര്‍മ്മിപ്പിച്ച്, <br />നിഴല്‍, <br /><br />നിഴല്‍ മാത്രമാണ്,<br />നിഴല്‍ മാത്രമേയുള്ളു,<br />നിഴലുപോലെ,<br />നിഴലായി നില്ക്കാന്.....<br />ജീവനുണ്ടെന്നോര്‍മ്മപ്പെടുത്താന്‍....<br /><br />നോക്കൂ... നിന്നെ ഞാനെന്നിലേയ്ക്കു<br />ചേര്‍ത്തിരുന്പാണി തറയ്ക്കുന്നു,<br />വെളിച്ചം മാറുന്നവേളയില്‍,<br />എന്നെ കളഞ്ഞിട്ടു പോകാതിരിക്കാന്‍,<br />ജീവനുണ്ടെന്ന് ഇടയ്ക്കെനിയ്ക്കൊന്ന്,<br />ഓര്‍ത്തെടുക്കാന്‍.....സിജി സുരേന്ദ്രന്http://www.blogger.com/profile/00523930979142696909noreply@blogger.com6tag:blogger.com,1999:blog-376502567947211504.post-73881731089069348612011-01-03T22:58:00.000-08:002011-01-03T23:00:42.240-08:00വീണ്ടുമൊഴുകുന്ന നദിനീയില്ലാ നേരത്ത്,<br />പഴയ വേവിന്റെ കനലൂതിത്തെളിച്ച്,<br />ദിശതെറ്റിയൊരു കാറ്റുവന്നലച്ചു.......<br />പൊടുന്നനെയാണ്,<br />നിശ്ചലമായ നദി പിടഞ്ഞുണര്‍ന്ന്,<br />ഉപ്പുനീരിന്റെ ഗന്ധം പരത്തി, <br />വീണ്ടും തിളച്ചുമറിഞ്ഞ് ഒഴുകാന്‍ തുടങ്ങിയത്...<br /><br />നീയില്ലാതെ തനിയെ ഞാനതില്‍,<br />വീണ്ടും പാതി വെന്ത് വികൃതയായൊഴുകി....<br />പഴയ കിനാക്കള്‍, കനല്‍വഴി,<br />വിഷം പടര്‍ന്ന് തീരം കരിച്ച<br />അതേ നദി......<br /><br />നീ കൈവഴിയായി ചേരുന്ന <br />ഈയിടം വരെ ഞാന്‍ <br />വിഷം തീണ്ടി പാതി വെന്തൊഴുകി,<br />ഒടുവില്‍ നിന്റെ തെളിനീര്, തണുപ്പ്,<br />എന്നെയും നെഞ്ചിലേറ്റി,<br />പതുക്കെ വഴിമാറിയൊഴുകുന്പോള്‍,<br />പഴയകാറ്റ് തിരികെ വീശാന്‍ തുടങ്ങി.....<br /><br />എന്റെ കണ്ണീരുപ്പ് വീണ്ടും <br />പടര്‍ന്നപ്പൊഴാണ് <br />നീ പറഞ്ഞത്<br />കാറ്റുകാണാ അഗാധതയിലാണ് <br />നമ്മളൊന്നിച്ചൊഴുകുന്നതെന്ന്,<br />വിഷം തീണ്ടി നീലിച്ചൊരീ കൈവഴി,<br />നീ നിന്നിലലിയിച്ച്.....<br />മറ്റൊരു നദിയായ് ഒഴുകിത്തുടങ്ങിയെന്ന്....സിജി സുരേന്ദ്രന്http://www.blogger.com/profile/00523930979142696909noreply@blogger.com3tag:blogger.com,1999:blog-376502567947211504.post-39820450684348320532010-12-19T00:49:00.000-08:002010-12-22T04:10:52.132-08:00വീട്ടിലേയ്ക്കുള്ള വഴിവീട്ടിലേയ്ക്കുള്ള എന്റെ വഴിയില്‍,<br />തുരുന്പുമണം പൂണ്ടൊരു കാറ്റ്,<br />ഇടക്കിടെ നിന്നെയും കടന്ന്, <br />ഇവിടെ എനിയ്ക്കടുത്തെത്തി,<br />മോഹഭംഗങ്ങളുടെ താളത്തില്‍, <br />വെറുതെയെന്തോ മൂളുന്നുണ്ട്..........<br /><br />ഞാനത് കേള്‍ക്കാതിരിക്കയാണ്,<br />കയറിയിരിക്കുന്ന <br />ഈ വേനല്‍ വണ്ടിയില്‍ നിന്നിറങ്ങി.<br />പോന്നുപോയെങ്കിലെന്നോര്‍ത്ത്......<br /><br />ഇനിയൊരു രാത്രി തിളച്ചേറ്റുന്ന ഓര്‍മ്മകളില്‍,<br />പഴയൊരു പാട്ടിന്റെ താളത്തില്‍, <br />നീയില്ലാത്തൊരു യാത്രയായി,<br />തനിച്ചിരുന്നു ഞാനതിനിനെ രേഖപ്പെടുത്തും.......<br /><br />ഇടക്കിടെ വീട്ടിലേയ്ക്കുള്ള വഴിയില്‍,<br />ഞാന്‍ തനിച്ചാവുന്നു....<br />നിന്നെ അകലെയിവിടെ കളഞ്ഞ്,<br />ഒരു രാത്രിയുടെ അകലത്തില്‍, <br />ഞാന്‍ മറ്റൊരു കാലത്തില്‍, <br />മറ്റൊരാളായി വേഷപ്പകര്‍ച്ച തേടുന്നു....<br /><br />തിരികെയവിടെ ദുഖം ഘനീഭവിപ്പിച്ച്, <br />പടിയിറങ്ങുന്പോള്,<br />വീണ്ടും പഴയ തുരുന്പുമണം,<br />പിന്നെ ദൂരെയിവിടെ കാത്തിരിക്കുന്ന,<br />ഓര്‍മ്മകളില്‍ സ്വപ്നത്തെ ദത്തുനല്‍കി,<br />വീണ്ടുമൊരുരാത്രിയില്‍ ഒറ്റയായി,<br />ഞാന്‍ തിരികെ വന്നിടും, <br />നീ ഉറക്കംവിട്ടുണരുന്പൊഴേയ്ക്കും..........സിജി സുരേന്ദ്രന്http://www.blogger.com/profile/00523930979142696909noreply@blogger.com5tag:blogger.com,1999:blog-376502567947211504.post-11659410824619747062010-12-09T00:50:00.000-08:002010-12-09T00:59:25.854-08:00വിഷം വിതയ്ക്കുന്നവര്ഇവിടെയിന്നും ഒഴുകിപ്പരക്കുന്നു,<br />ഒരു വിഷപ്പുഴ......<br />പുതിയ കൈവഴികള്‍ ജനിപ്പിച്ച്,<br />മരണം വിതച്ച് തലമുറകളിലേയ്ക്ക്,<br />ഒഴുകിപ്പരക്കുന്ന, കാളകൂടം തോല്‍ക്കുന്ന,<br />കൊടും വിഷപ്പുഴ.........<br /><br />തീരങ്ങളില്‍ വിഷം തീണ്ടി, <br />മുരടിച്ച ബാല്യങ്ങള്‍,<br />മുട്ടിലിഴയുന്ന യൗവ്വനം,<br />വെളിച്ചം കെട്ട കണ്ണുകള്‍.<br />വിഷദ്വാരം വീണ ഹൃദയങ്ങള്‍........<br /><br />അവിടെയ-<br />വരെക്കാത്ത് ചുറ്റിലും കണ്ണുകള്‍,<br />നിറംകെട്ട് നീരുവറ്റി,<br />കവിളില്‍ കണ്ണീര്‍ച്ചാലുണങ്ങിയവര്‍,<br />ഇവരത്രേ ദുരന്തങ്ങള്‍ക്ക് ജന്മമേകിയോര്‍.....<br /><br />തേങ്ങിത്തേങ്ങി,<br />നിറം കെട്ട് ചില സ്വപ്നങ്ങള്‍,<br />ഇന്നും ചുറ്റിയലയുന്നു,<br />വെറുതെ തെല്ലിട നേരത്തേ,<br />നിറപ്പകര്‍ച്ച , കണ്ട് മോഹിച്ച്.....<br /><br />വാഗ്ദാനങ്ങള്‍,<br />ചൂണ്ടയില്‍ക്കുരുക്കി അധികാരമേറി,<br />ഇടക്കിടെ ശുഭ്രവേഷത്തില്‍ച്ചിലര്‍,<br />കവലപ്രസംഗത്തിനെത്തുന്നു.....<br />ഇവരുടെ നിഴലില്‍,<br />വീണ്ടും ചിലര്‍ നാടുകയറി,<br />വിഷം ചീറ്റിച്ച് മരണമാം ഭൂതത്തെ,<br />പുകയായ് പുറത്തേയ്ക്കയയ്ക്കുന്നു....<br /><br />നീറുക മുന്നിലുള്ളൊരീ സത്യങ്ങളില്‍,<br />പിടഞ്ഞൊടുങ്ങുക വിഷം വിതയ്ക്കുന്ന ഭാവിയില്‍,<br />ഒടുവില്‍ ഓരോ വിഷം തീണ്ടിയ ജീവനും,<br />പൊലിഞ്ഞുതീരുന്പോള്‍,<br />രക്ഷയായെന്നുറച്ച് മറ്റൊരു തുള്ളി,<br />വിഷജലത്തിലൊടുങ്ങാം....<br /><br />പിന്നെയവര്‍ നാടു കേറട്ടെ,<br />കാടുകേറട്ടെ,<br />അവിടെയാകെ,<br />മൃത്യുവിന്റെ വിത്തു വിതയ്ക്കട്ടെ,<br />വിഷപ്പുഴകള്‍ക്ക് കൈവഴി തീര്‍ക്കട്ടെ ..........<br /><br />{മുന്‍പ് കൂട്ടുകാര്‍ക്കൊപ്പം എന്‍ഡോസള്‍ഫാന്‍ ദുരിതം വതയ്ക്കുന്ന കാസര്‍കോട്ടെ ചില ഗ്രാമങ്ങളില്‍ നടത്തിയ ഒരു യാത്ര, അന്ന് കണ്ട അംഗവൈകല്യം വന്ന ചില കുട്ടികള്‍, അവരുടെ അച്ഛനമമ്മമാര്‍, ഉത്തരംകിട്ടാതെ നില്ക്കുന്ന നാട്ടുകാര്‍........ഇപ്പോള്‍ എന്സള്ഫാന് വിഷയത്തില്‍ നേതാക്കള്‍ പരസ്പരം വിഴുപ്പലക്കുന്പോള്‍ അന്നത്തെ അതേ നീറ്റലോടെ വീണ്ടും ആ ഓര്‍മ്മ.........ഓര്‍ത്തോര്‍ത്തിരുന്നപ്പോള്‍ വെറുതേ ഇങ്ങനെ തോന്നി............}സിജി സുരേന്ദ്രന്http://www.blogger.com/profile/00523930979142696909noreply@blogger.com6